Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലസ്വരൂപനും കാലകാരണനും

സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jun 18, 2019, 09:07 pm IST
inKerala

തുടക്കത്തില്‍ താമസിക ഭക്തിയുള്ളവരും ക്രമേണ വളര്‍ച്ചയെ പ്രാപിച്ച് രാജസിക ഭക്തിയും സാത്വിക ഭക്തിയുമെല്ലാം നേടും. പിന്നീട് ജീവാത്മാ പരമാത്മാ ഭേദമില്ലാതെ അദ്വൈതഭാവം കൈവരിക്കുന്നു. 

അഥ മാം സര്‍വഭൂതേഷു

ഭൂതാത്മാനാം കൃതാലയം

അര്‍ഹയേദ്ദാനമാനാദ്യാം

മൈത്ര്യാഭിന്നേന ചക്ഷുഷാ

സര്‍വഭൂതങ്ങളിലും അധിവസിക്കുന്നത് ഒരേ ചൈതന്യസ്വരൂപന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതോടെ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഭഗവാന് കാഴ്ചവയ്‌ക്കുന്നതു പോലെ തന്റെ കൈവശമുള്ളവയെ സഹജീവികള്‍ക്കായി ദാനം ചെയ്യും. പരസ്പര സ്‌നേഹത്തില്‍ അധിഷ്ഠിതമാണ് പ്രപഞ്ചത്തിന്റെ നിലനില്‍പെന്ന് ബോധ്യപ്പെട്ട് ജീവിക്കാനുള്ള പ്രേരണ ഉണരും. 

സര്‍വധര്‍മ സമഭാവന ഏകാത്മാമാനവികത ഇത്യാദി ചിന്തകളെല്ലാം ഇതില്‍ പ്രകടമാണ്. ഇത്തരത്തില്‍ ഭഗവാനുമായി ഏകീകരിച്ച ഭക്തന്  തന്നില്‍ നിന്നും ഭിന്നമായി മറ്റൊന്നില്ല. എല്ലാം തന്റെ തന്നെ ഭാഗവും ഭാവവും. താനും ഭഗവാനും അന്യമല്ല. അതു കൊണ്ടു തന്നെ ഒരാളോട് പ്രത്യേകം പ്രിയമോ പ്രത്യേകം ദേഷ്യമോ ഇല്ല. ഈ വ്യക്തി കാലാതീതനാണ്. കാലം ഇവന്‍ തന്നെയാണ്. അതിനാല്‍ ഈ ഭക്തന് ജനനമോ മരണമോ ഇല്ല. ഒരു മരണത്തിനും ഇവനെ പിടികൂടാനാവില്ല. 

ശസ്ത്രങ്ങള്‍ കൊണ്ട് മുറിക്കാനാവില്ല. അഗ്നിയാല്‍ ദഹിപ്പിക്കാനാവില്ല. കാരണം ഇവര്‍ പരമാത്മാവു തന്നെയാണ്. കാലസ്വരൂപന്‍ തന്നെയാണ്. വായു ചലിക്കുന്നത് ഈ ആത്മാവിനു വേണ്ടിയാണ്. സൂര്യന്റെ താപം ഇവനുവേണ്ടിത്തന്നെ. മേഘങ്ങള്‍ വര്‍ഷിക്കുന്നതും താരകങ്ങള്‍ പ്രകാശിക്കുന്നതും എല്ലാം ഈ പരമാത്മാവിനു വേണ്ടിയാണ്. വൃക്ഷലതാദികള്‍ പൂക്കുന്നതും കായ്‌ക്കുന്നതും  ഇലപൊഴിയുന്നതുമെല്ലാം ഇതേ ചൈതന്യത്തിനു വേണ്ടിയാണ്. പ്രപഞ്ചം നിലനില്‍ക്കുന്നതും പരസ്പരം ആകര്‍ഷിച്ചു നിര്‍ത്തിയിരിക്കുന്നതുമെല്ലാം ഇവനു വേണ്ടിയാണ്.

‘സോനന്തോന്തകര: കാലോനാദിരാദികൃദവ്യയ: 

ജനം ജനേന ജനയന്‍ മാരയന്‍ മൃത്യുനാന്തകം’

ആത്മാവ് അന്ത്യമില്ലാത്തവനും അന്ത്യം വരുത്തുന്നവനും ആദിയില്ലാത്തവനും ആദ്യനും ആദ്യമുണ്ടാക്കുന്നവനുമാണ്. ജനത്തിനാല്‍ ജനത്തെ ജനിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും എല്ലാം ആത്മാവു തന്നെയാണ്. മരണമുണ്ടാക്കുന്ന അന്തകനും  കാലസ്വരൂപനായ ഈ ആത്മാവു തന്നെ. എന്നിട്ടും ജനം ഈ കാലസ്വരൂപനെ തിരിച്ചറിയുന്നില്ല. 

മനുഷ്യന്‍ സുഖഹേതുവായിക്കരുതി സമ്പാദിക്കുന്ന ഏതു വസ്തുവിനേയും നശിപ്പിക്കുന്നതും കാലസ്വരൂപനായ ഈ ഭഗവാന്‍ തന്നെ. നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് മനുഷ്യന്‍ വിലപിക്കുമ്പോള്‍ തന്റെ ഈ അവസ്ഥയ്‌ക്കുള്ള യഥാര്‍ഥകാരണം അവ്യക്തമായിത്തന്നെ നില്‍ക്കും. എന്നിട്ടും ഈ മനുഷ്യന്‍ ദേഹാഭിമാനിയും അഹങ്കാരാദികളാല്‍ പ്രേരിതനായും തന്നെ ജീവിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.