Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകയില്‍ മന്ത്രിസഭാവികസനം ഇന്ന്; കോണ്‍ഗ്രസ്സിലും ജെഡിഎസ്സിലും തമ്മിലടി

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Jun 14, 2019, 08:57 am IST
in India

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന്. ഒഴിവുള്ള മൂന്നു സ്ഥാനത്തേക്കാണ് ഇന്ന് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ രണ്ടെണ്ണം ജെഡിഎസ്സിനും ഒരെണ്ണം കോണ്‍ഗ്രസ്സിനും അവകാശപ്പെട്ടതാണ്. എന്നാല്‍, സ്വതന്ത്രര്‍ ഉള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ മന്ത്രിമാരാകാന്‍ സന്നദ്ധരായതോടെ ഇരു നേതൃത്വങ്ങളും വെട്ടിലായിരിക്കുകയാണ്. മന്ത്രിസഭാ വികസനം ഇരുപാര്‍ട്ടികള്‍ക്കും സര്‍ക്കാരിന്റെ നിലനില്‍പ്പിനും നിര്‍ണായകമാണ്.

ജെഡിഎസ്സിന് അവകാശപ്പെട്ട രണ്ടെണ്ണത്തില്‍ സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കര്‍, എച്ച്. നാഗേഷ് എന്നിവരെ നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് തയാറല്ലെന്ന് ജെഡിഎസ് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയെയും കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അറിയിച്ചിട്ടുണ്ട്. 

ഒരു മന്ത്രിസ്ഥാനം നല്‍കാന്‍ ദേവഗൗഡ അര്‍ദ്ധസമ്മതം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ടു സ്ഥാനവും സ്വതന്ത്രര്‍ക്ക് നല്‍കിയാല്‍ ജെഡിഎസ്സിലെ അതൃപ്തര്‍ കലാപക്കൊടി ഉയര്‍ത്തുമെന്ന് ദേവഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഭയക്കുന്നു. ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച എച്ച്. വിശ്വനാഥിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന് കുമാരസ്വാമിക്ക് താല്‍പര്യമുണ്ട്. പാര്‍ട്ടിയില്‍ ബസവരാജ് ഹൊരട്ടി, ബി.എം. ഫറൂഖ്, എച്ച്.കെ. കുമാരസ്വാമി, എ.ടി. രാമസ്വാമി എന്നിവരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. 

ഇതിനേക്കാള്‍ വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ്സില്‍. ഒരു മന്ത്രിസ്ഥാനത്തിനായി പത്തിലധികം പേരാണ് ഫോണ്‍വിളി കാത്തിരിക്കുന്നത്. ആരെ മന്ത്രിയാക്കിയാലും പൊട്ടിത്തെറി ഉറപ്പ്. വിമത ഭീഷണി ഉയര്‍ത്തുന്ന രമേശ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, രമേശ് ഇതുവരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പിടികൊടുത്തിട്ടില്ല. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച രാമലിംഗറെഡ്ഡി, റോഷന്‍ ബെയ്ഗ്, എച്ച്.കെ. പാട്ടീല്‍, രമേശ് കുമത്തല്ലി എന്നിവരാണ് ഇപ്പോള്‍ പരിഗണനയിലുള്ളവര്‍. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ബി.നാഗേന്ദ്ര, ജെ.എന്‍. ഗണേശ്, ബി.എസ്. ആനന്ദസിങ്, ഭിമനായ്‌ക് എന്നിവരും മന്ത്രിസ്ഥാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു. 

അതൃപ്തരെ അനുനയിപ്പിക്കാന്‍ മന്ത്രിസഭാ പുനസംഘടന നിര്‍ദേശം എച്ച്.ഡി. കുമാരസ്വാമി മുന്നോട്ടു വച്ചെങ്കിലും ഇതിനോട് ജെഡിഎസ്-കോണ്‍ഗ്രസ് ഏകോപനസമിതി അധ്യക്ഷന്‍ സിദ്ധരാമയ്യയ്‌ക്ക് എതിര്‍പ്പായിരുന്നു. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുനഃസംഘടന വേണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിനും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്‌ക്കും. 

അതൃപ്തര്‍ക്ക് മന്ത്രിസ്ഥാനം കൊടുക്കാന്‍ ജെഡിഎസ്സിലെയും കോണ്‍ഗ്രസിലെയും ചില മന്ത്രിമാര്‍ രാജിവെക്കാന്‍ കുമാരസ്വാമി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ സിദ്ധരാമയ്യ എതിര്‍ത്തതോടെ ഈ നീക്കം പൊളിഞ്ഞു. 

ജൂണ്‍ 12നാണ് മന്ത്രിസഭ വികസനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, നടനും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചതിനെ തുടര്‍ന്നാണ് സത്യപ്രതിജ്ഞ ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയും കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വങ്ങള്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിയില്ല. ഇന്ന് രാവിലെ അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രിമാരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് നല്‍കും. ഉച്ചയ്‌ക്ക് 1.30നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്ലോറ
Samskriti

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.