Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ട്രോളിങ് നിരോധനം അര്‍ദ്ധരാത്രി മുതല്‍

മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തണമെന്ന പഠനറിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കിലും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ ഈനീക്കം തടസപ്പെടുകയായിരുന്നു.

കെ.കെ. റോഷന്‍കുമാര്‍ by കെ.കെ. റോഷന്‍കുമാര്‍
Jun 9, 2019, 05:04 pm IST
in Local News

പള്ളുരുത്തി: തീരപ്രദേശങ്ങളില്‍ മുമ്പ് തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിവെച്ചിരുന്ന മഴക്കാല മീന്‍പിടിത്തം തടയുന്ന ട്രോളിങ് നിരോധനം ഇന്ന് തികച്ചും സമാധാന പൂര്‍ണമാണ്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ഇക്കാര്യത്തില്‍ തര്‍ക്കവും സന്ദേഹവുമില്ലാത്ത നയവും നിലപാടും ഉണ്ടായത്. മീനുകള്‍ക്ക് മുട്ടയിടാനും പ്രത്യുല്‍പ്പാദനത്തിനുമുള്ള അവസരമായാണ് 52 ദിവസത്തെ യന്ത്രസംവിധാനം ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിക്കുന്നത്.

ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ട്രോളിങ് നിലവില്‍ വരികയാണ്. ജൂലൈ 31 വരെയാണ് നിരോധനം. ബോട്ടുകള്‍ ഇന്ധനം നിറക്കുന്ന തീരദേശത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിരീക്ഷണക്കണ്ണുകള്‍ ഏറെ

നിരോധന സമയത്ത് ബോട്ടുകള്‍ കടലില്‍ ഇറങ്ങുന്നത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. കോസ്റ്റല്‍ പോലീസും, ഫിഷറീസ് ഉദ്യോഗസ്ഥരും പ്രത്യേക പട്രോളിങ് നടത്തും ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടും. രാവും, പകലും കടലില്‍ പട്രോളിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മത്സ്യങ്ങളുടെ പ്രജനനകാലം

1988ലാണ് സംസ്ഥാനത്ത് ആദ്യമായി ട്രോളിങ് നിരോധനം നിലവില്‍ വരുന്നത് മണ്‍സൂണ്‍കാലത്ത് ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കൂടിയാണ് അവയെ സംരക്ഷിച്ച് മത്സ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. 1994 മുതല്‍ നിരോധനം 47 ദിവസമാക്കി കഴിഞ്ഞ വര്‍ഷം മുതല്‍ നിരോധനം 52 ദിവസമാക്കി ഉയര്‍ത്തുകയായിരുന്നു.

മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം 60 ദിവസമാക്കി ഉയര്‍ത്തണമെന്ന പഠനറിപ്പോര്‍ട്ട് പരിഗണിച്ചിരുന്നെങ്കിലും പരമ്പരാഗത തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തു വന്നതോടെ ഈനീക്കം തടസപ്പെടുകയായിരുന്നു. കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും 30 ദിവസം വീതം നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ബോട്ടുകള്‍ തീരത്തേക്ക്

കൊച്ചി, മുനമ്പം, വൈപ്പിന്‍ തുടങ്ങിയ പ്രധാന ഹാര്‍ബ്ബറുകള്‍ കേന്ദ്രീകരിച്ച് ആയിരത്തോളം ട്രോള്‍ ബാട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 600 ഗില്‍നെറ്റ് ബോട്ടുകളും 80 ഓളം പേഴ്‌സീന്‍ ബോട്ടുകളും കടലില്‍ ഇറങ്ങിട്ടില്ല. നിരോധനം മുന്നില്‍ക്കണ്ട് മത്സ്യബന്ധനത്തിനായി ഇറങ്ങിയ ബോട്ടുകളെല്ലാംതന്നെ തീരത്തേക്ക് തിരിച്ചിട്ടുണ്ട്. 

ഇന്ന് പുലര്‍ച്ചെ തന്നെ മുഴുവന്‍ ബോട്ടുകളും തീരമണിയുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തുള്ള 3,800 ഓളം ഫിഷിംഗ് ബോട്ടുകള്‍ക്ക് ഇക്കാലയളവില്‍ മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങാന്‍ കഴിയില്ല. പരമ്പരാഗതമീന്‍ പിടിത്തവള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ചെറു മത്സ്യങ്ങളെ പിടിക്കുന്ന വലകള്‍ക്ക് കടലില്‍നിരോധനമുണ്ട്.  

മീനിന് തീവില

ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുന്നെ തന്നെ മീനുകളുടെ വിലയിലും ഗണ്യമായി വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മത്തി (ചാള) കിലോയ്‌ക്ക് 180 രൂപയാണ് വില. കൊച്ചി തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കിളിമീനിന് 120 രൂപയാണ്. 

മത്സ്യമേഖല നിശ്ചലം

ട്രോളിങ് കാലം തീരത്ത് വറുതിയുടെ കാലം കൂടായാണ്. നിരോധനം വരുന്നതോടെ ഹാര്‍ബറുകളും അനുബന്ധമേഖലകളും നിശ്ചലമാകും. സംസ്ഥാനത്ത് പതിനായിരങ്ങള്‍ക്കാണ് ഇതോടെ തൊഴില്‍ നഷ്ടമാകുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.