Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചര്‍ച്ച ചെയ്യപ്പെടേണ്ടത് ബംഗാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 02:02 am IST
inVicharam

90 കോടി ജനങ്ങള്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് മികച്ച രീതിയിലാണ് നമ്മുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ചത്. വലിയ  ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതെ വോട്ടെടുപ്പു നടന്നെങ്കിലും ഒരിടത്ത് കമ്മിഷന്റെ കണക്കുകൂട്ടല്‍ പിഴച്ചു – ബംഗാളില്‍. അതുകൊണ്ടുതന്നെ ഇനി ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് ആ സംസ്ഥാനമായിരിക്കുകയും ചെയ്യും. 

തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും ബംഗാളില്‍ നിന്ന് വന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളായിരുന്നു. ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ ബൂത്ത് പിടിച്ചെടുത്ത് വോട്ടുകളെല്ലാം ഓഫീസര്‍മാരുടെ ഒത്താശയോടുകൂടി തൃണമൂല്‍ കോണ്‍ഗ്രസ്സിന് തന്നെ ചെയ്യുന്ന ഗുണ്ടാസ്വഭാവമുള്ള പ്രവര്‍ത്തകരെ ദേശീയ മാധ്യമങ്ങള്‍ തുറന്ന്കാട്ടി. ജയ്ശ്രീറാം വിളിച്ചവര്‍ക്കെതിരെ ആക്രോശിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ധിക്കാരവും നാംകണ്ടു. തെരഞ്ഞെടുപ്പ് റാലികള്‍ക്കായി ബംഗാളില്‍ എത്തുന്നതില്‍നിന്ന് അമിത്ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കളെ തടയുന്ന സംഭവങ്ങള്‍  ഉണ്ടായി. ഇത്രയേറെ പരിശ്രമിച്ചിട്ടും അധികാരദുര്‍വിനിയോഗം നടത്തിയിട്ടും ബിജെപി 40.3 ശതമാനം വോട്ട് നേടുകയും 18 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു. തൃണമൂലിന് ലഭിച്ചത് 43.3 ശതമാനം വോട്ടും 22 സീറ്റും. ഒരിക്കല്‍ ബംഗാള്‍ അടക്കിവാണിരുന്ന ഇടതുപക്ഷത്തിന് ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല. കിട്ടിയ വോട്ട് വെറും 6.3 ശതമാനം. 

രാഷ്‌ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സ്റ്റാലിനിസ്റ്റ് മനോഭാവത്തോടെയാണ് മമതയുടെ ഭരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഏകദേശം അന്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ടു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. ബംഗാളില്‍ കൊലചെയ്യപ്പെട്ട പ്രവര്‍ത്തകരുടെ ബന്ധുക്കളെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. ഈ കാരണത്താല്‍ ബംഗാള്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. ജനാധിപത്യം ബംഗാളില്‍ ഇത്ര പരസ്യമായി കശാപ്പ് ചെയ്യപ്പെട്ടിട്ട് കൂടി വലിയ വിഭാഗം മാധ്യമങ്ങള്‍ ബംഗാളിനെ അവഗണിക്കുകയായിരുന്നു. 

മോദിയില്‍നിന്ന് ഭാരതത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്‌മയായ മഹാഗഢ്ബന്ധന് പ്രാദേശിക കക്ഷികള്‍ നല്‍കിയത്. ബംഗാളില്‍ മമതയുടെ നേതൃത്വത്തില്‍ നടന്ന ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ അവരില്‍ ഒരു കക്ഷിപോലും എതിര്‍ത്തില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമത്തിന് ഇരയായി എങ്കില്‍ക്കൂടി സിപിഎ പോലും ഇതിനെ ശക്തമായ ഭാഷയില്‍ അപലപിച്ചില്ല. യാതൊരു ധാര്‍മ്മികതയും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ മഹാഗഢ്ബന്ധന്‍ തകര്‍ന്നടിഞ്ഞതു തന്നെയാണ് ഈ ജനാധിപത്യത്തിന്റെ വിജയം. മമതയെപ്പോലെ അധികാരം നേടാന്‍ ഏതുവഴിയും സ്വീകരിക്കാന്‍ മടിക്കാത്ത നേതാക്കന്മാര്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. അടിയന്തിരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധിയും പരാജയപ്പെട്ടിരുന്നു. ബംഗാളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. 

ഗണേഷ് പുത്തൂര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

Kerala

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.