Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍സി ലാവ്‌ലിനെ സഹായിക്കാന്‍ മസാല ബോണ്ട് : നിയമസഭയില്‍ വാഗ്വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 05:21 am IST
in Kerala

തിരുവനന്തപുരം: മസാല ബോണ്ട് എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം. മാസാല ബോണ്ട് ഏറ്റവും കൂടുതല്‍ വാങ്ങിയത് എസ്എന്‍സി ലാവ്‌ലിന് നീക്ഷേപമുള്ള  സിഡിപി ക്യുവാണ്.  ലാവ്‌ലിന്റെ പ്രതിരൂപമാണ് സിഡിപിക്യു.  കിഫ്ബി മസാല ബോണ്ട് കേരളത്തെ  കടക്കെണിയിലാക്കുമെന്ന്  കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. 

മസാല ബോണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ തുടര്‍ന്ന് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് മസാല ബോണ്ടിനെക്കുറിച്ചുള്ള ആരോപണം മറനീക്കിയത്. മസാല ബോണ്ടില്‍ നിറയെ അവ്യക്തതയാണ്. 2150 കോടി രൂപയാണ് കിഫ്ബി മസാല ബോണ്ട് വഴി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ഇതുവരെ ലിസ്റ്റ്  ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പലിശനിരക്കായ 9.723 ശതമാനത്തിനാണ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത്. 

പ്രതിവര്‍ഷം 210 കോടി രൂപ പലിശ നിരക്കില്‍ നല്‍കേണ്ടതായി വരും. ഇത് കേരള ജനതയെ കൂടുതല്‍ കടക്കണിയിലേക്ക് തള്ളി വിടും. കിഫ്ബി വഴി 12,240 കോടിരൂപ ചെലവഴിച്ച് കണ്ണൂര്‍ ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള തീരുമാനം മറച്ച് വച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും  ശബരിനാഥന്‍ ആവശ്യപ്പെട്ടു. 

ലണ്ടനില്‍ മണിയടിപ്പിച്ച് മസാല ബോണ്ടിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയെ  കബളിപ്പിക്കുകയായിരുന്നു വെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല പറഞ്ഞു.  നേരത്തെ തന്നെ ക്യൂബ  പ്രവിശ്യയില്‍ പ്രൈവറ്റ് ഇഷ്യു ചെയ്ത് ബോണ്ട് വിറ്റിരുന്നു  കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മുഖ്യമന്ത്രിയുടെ മണിയടി. എനിക്ക് കയറില്‍ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയതെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നര ലക്ഷംകോടി രൂപയാണ് നിലവിലെ കേരളത്തിന്റെ കടമെന്നും മസാലബോണ്ട് വഴി അമ്പതിനായിരം കോടി കൂടിയാകുമ്പോള്‍ രണ്ട് ലക്ഷമാകും. കടം എങ്ങനെ തീര്‍ക്കുമെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ നവറിബലിസം കൊണ്ടു വന്നപ്പോള്‍ കളിയാക്കിയ മാര്‍ക്‌സിസറ്റ് പാര്‍ട്ടി ഇപ്പോള്‍ ആവഴിക്ക് നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. 

എന്നാല്‍ കടം വാങ്ങി വികസനം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചര്‍ച്ചക്ക് മറുപടി നല്‍കിയ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പലിശ കൊടുത്താലെ പണം കിട്ടൂ.ഇപ്പോള്‍ കടം വാങ്ങി വികസനം നടത്തിയില്ലെങ്കില്‍  ഇന്നത്തെ വികസനം 20 വര്‍ഷം കഴിഞ്ഞേ നടപ്പിലാക്കാന്‍ സാധിക്കൂ. അന്ന് നിര്‍മ്മാണ ചെലവ് ഇരട്ടിയാകും. കിഫ്ബി മസാല ബോണ്ടിനെ സംബന്ധിച്ചുള്ള രേഖകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും തോമസ്‌ഐസക്ക് പറഞ്ഞു.തുടര്‍ന്ന് ശബരിനാഥ് പ്രമേയം പിന്‍വലിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമബംഗാളില്‍ ഭാര്യയെ കൊലപ്പെടുത്തി പെരുമ്പാവൂരില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Kerala

ജ്യോതിഷാലയത്തില്‍ വില്‍പനയ്‌ക്കായി കഞ്ചാവ് സൂക്ഷിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

Kerala

ശ്രീലങ്കന്‍ വിഭാഗത്തില്‍പ്പെട്ട പ്രത്യേക ഇനം പാമ്പ് കടിച്ചു, ഒന്നാം ക്ലാസുകാരനെ രക്ഷിക്കാൻ ആന്‍റിവെനം കിട്ടിയില്ല; കൊണ്ടോട്ടിയിൽ വിദ്യാര്‍ത്ഥി മരിച്ചു

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

പുതിയ വാര്‍ത്തകള്‍

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.