Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരെ പ്രതിഷേധം ഉയരുന്നു

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 26, 2019, 08:30 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടുമ്പോള്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായും പരോക്ഷമായും തള്ളി സിപിഎമ്മിനുള്ളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇന്നലെ മുഖ്യമന്ത്രി അതു തള്ളി. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായമാണ് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പ്രകടിപ്പിക്കുന്നത്.    

തോല്‍വിക്കു കാരണം ശബരിമല വിഷയമല്ലെന്ന് ഇന്നലെ പിണറായി തീര്‍ത്തു പറഞ്ഞു. വിശ്വാസികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തതാണ്  കാരണമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു.  അതിനാല്‍ ജനങ്ങള്‍ വോട്ട്  കോണ്‍ഗ്രസിന് കൊടുത്തു. അതും തിരിച്ചടിയായി, പിണറായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. 

തോല്‍വിക്ക് കാരണം ശബരിമല തന്നെയാണെന്നും എന്നാല്‍ തുറന്ന ചര്‍ച്ചയില്‍ ഇത് പ്രകടിപ്പിക്കരുതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മറുപടി പറയേണ്ടത് എഴുതി തയാറാക്കി എല്ലാ അംഗങ്ങള്‍ക്കും നല്‍കി.  മാധ്യമങ്ങള്‍ ആരാഞ്ഞാല്‍ എല്ലാ പേരും ഒരേ ഉത്തരം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശവും പിണറായി നല്‍കി. എന്നാല്‍  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പാടേ തള്ളി  പരാജയകാരണം ശബരിമല തന്നെയെന്ന  അഭിപ്രായവുമായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ രംഗത്ത് വന്നു. 

തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ശബരിമല പ്രശ്‌നത്തില്‍ സിപിഎമ്മിനെതിരായി സംഭവിച്ച അടിയൊഴുക്ക് പ്രചരണകാലത്ത് തിരിച്ചറിയാന്‍ കഴിയൊതെ പോയത് വീഴ്ചയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക് തുറന്നടിച്ചു. തിരിച്ചടി താത്ക്കാലികമാണെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ അങ്ങിനെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ കടുത്ത സ്വയം വിമര്‍ശനത്തോടെ പരിഹരിച്ചില്ലെങ്കില്‍ കരകയറാന്‍ കഴിയില്ല എന്ന മുന്നറിയിപ്പാണ് തോമസ് ഐസക് നല്‍കുന്നത്. 

 പരാജയ കാരണം ശബരിമല വിഷയം തന്നെയെന്ന് ആനത്തലവട്ടം ആനന്ദന്‍ ടിവി ചര്‍ച്ചിയിലൂടെയും തുറന്നടിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ച പോലെ ആകാതെ,  അടുത്തയാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തോല്‍വി തുറന്ന ചര്‍ച്ചയ്‌ക്ക് വിധേയമാക്കണമെന്ന സൂചനയാണ് ഇരുവരും നല്‍കുന്നത്. തോല്‍വിക്കു കാരണം ശബരിമല തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. 

പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നു എന്ന് കണ്ടപ്പോഴാണ് പിണറായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നു മുഖ്യമന്ത്രി താന്‍ പാര്‍ട്ടിക്ക് അതീതനാണെന്നും അത് ആരും ചോദ്യം ചെയ്യരുതെന്ന താക്കീതും  നല്‍കുന്ന തരത്തിലുള്ള മറുപടിയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

India

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.