Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരെ പ്രതിഷേധം ഉയരുന്നു

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 26, 2019, 08:30 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടുമ്പോള്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായും പരോക്ഷമായും തള്ളി സിപിഎമ്മിനുള്ളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇന്നലെ മുഖ്യമന്ത്രി അതു തള്ളി. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായമാണ് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പ്രകടിപ്പിക്കുന്നത്.    

തോല്‍വിക്കു കാരണം ശബരിമല വിഷയമല്ലെന്ന് ഇന്നലെ പിണറായി തീര്‍ത്തു പറഞ്ഞു. വിശ്വാസികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തതാണ്  കാരണമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു.  അതിനാല്‍ ജനങ്ങള്‍ വോട്ട്  കോണ്‍ഗ്രസിന് കൊടുത്തു. അതും തിരിച്ചടിയായി, പിണറായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. 

തോല്‍വിക്ക് കാരണം ശബരിമല തന്നെയാണെന്നും എന്നാല്‍ തുറന്ന ചര്‍ച്ചയില്‍ ഇത് പ്രകടിപ്പിക്കരുതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മറുപടി പറയേണ്ടത് എഴുതി തയാറാക്കി എല്ലാ അംഗങ്ങള്‍ക്കും നല്‍കി.  മാധ്യമങ്ങള്‍ ആരാഞ്ഞാല്‍ എല്ലാ പേരും ഒരേ ഉത്തരം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശവും പിണറായി നല്‍കി. എന്നാല്‍  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പാടേ തള്ളി  പരാജയകാരണം ശബരിമല തന്നെയെന്ന  അഭിപ്രായവുമായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ രംഗത്ത് വന്നു. 

തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ശബരിമല പ്രശ്‌നത്തില്‍ സിപിഎമ്മിനെതിരായി സംഭവിച്ച അടിയൊഴുക്ക് പ്രചരണകാലത്ത് തിരിച്ചറിയാന്‍ കഴിയൊതെ പോയത് വീഴ്ചയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക് തുറന്നടിച്ചു. തിരിച്ചടി താത്ക്കാലികമാണെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ അങ്ങിനെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ കടുത്ത സ്വയം വിമര്‍ശനത്തോടെ പരിഹരിച്ചില്ലെങ്കില്‍ കരകയറാന്‍ കഴിയില്ല എന്ന മുന്നറിയിപ്പാണ് തോമസ് ഐസക് നല്‍കുന്നത്. 

 പരാജയ കാരണം ശബരിമല വിഷയം തന്നെയെന്ന് ആനത്തലവട്ടം ആനന്ദന്‍ ടിവി ചര്‍ച്ചിയിലൂടെയും തുറന്നടിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ച പോലെ ആകാതെ,  അടുത്തയാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തോല്‍വി തുറന്ന ചര്‍ച്ചയ്‌ക്ക് വിധേയമാക്കണമെന്ന സൂചനയാണ് ഇരുവരും നല്‍കുന്നത്. തോല്‍വിക്കു കാരണം ശബരിമല തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. 

പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നു എന്ന് കണ്ടപ്പോഴാണ് പിണറായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നു മുഖ്യമന്ത്രി താന്‍ പാര്‍ട്ടിക്ക് അതീതനാണെന്നും അത് ആരും ചോദ്യം ചെയ്യരുതെന്ന താക്കീതും  നല്‍കുന്ന തരത്തിലുള്ള മറുപടിയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.