Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്കെതിരെ പ്രതിഷേധം ഉയരുന്നു

അജി ബുധനൂര്‍ by അജി ബുധനൂര്‍
May 26, 2019, 08:30 am IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടുമ്പോള്‍ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രത്യക്ഷമായും പരോക്ഷമായും തള്ളി സിപിഎമ്മിനുള്ളില്‍ നിന്ന് പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശബരിമലയാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇന്നലെ മുഖ്യമന്ത്രി അതു തള്ളി. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായമാണ് മന്ത്രിമാരായ തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും മെഴ്‌സിക്കുട്ടിയമ്മയും സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പ്രകടിപ്പിക്കുന്നത്.    

തോല്‍വിക്കു കാരണം ശബരിമല വിഷയമല്ലെന്ന് ഇന്നലെ പിണറായി തീര്‍ത്തു പറഞ്ഞു. വിശ്വാസികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യാത്തതാണ്  കാരണമെന്നും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു.  അതിനാല്‍ ജനങ്ങള്‍ വോട്ട്  കോണ്‍ഗ്രസിന് കൊടുത്തു. അതും തിരിച്ചടിയായി, പിണറായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ പറഞ്ഞു. 

തോല്‍വിക്ക് കാരണം ശബരിമല തന്നെയാണെന്നും എന്നാല്‍ തുറന്ന ചര്‍ച്ചയില്‍ ഇത് പ്രകടിപ്പിക്കരുതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മറുപടി പറയേണ്ടത് എഴുതി തയാറാക്കി എല്ലാ അംഗങ്ങള്‍ക്കും നല്‍കി.  മാധ്യമങ്ങള്‍ ആരാഞ്ഞാല്‍ എല്ലാ പേരും ഒരേ ഉത്തരം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശവും പിണറായി നല്‍കി. എന്നാല്‍  മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ പാടേ തള്ളി  പരാജയകാരണം ശബരിമല തന്നെയെന്ന  അഭിപ്രായവുമായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ രംഗത്ത് വന്നു. 

തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെയാണ് തന്റെ അഭിപ്രായം തുറന്നടിച്ചത്. ശബരിമല പ്രശ്‌നത്തില്‍ സിപിഎമ്മിനെതിരായി സംഭവിച്ച അടിയൊഴുക്ക് പ്രചരണകാലത്ത് തിരിച്ചറിയാന്‍ കഴിയൊതെ പോയത് വീഴ്ചയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക് തുറന്നടിച്ചു. തിരിച്ചടി താത്ക്കാലികമാണെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍ അങ്ങിനെ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ കടുത്ത സ്വയം വിമര്‍ശനത്തോടെ പരിഹരിച്ചില്ലെങ്കില്‍ കരകയറാന്‍ കഴിയില്ല എന്ന മുന്നറിയിപ്പാണ് തോമസ് ഐസക് നല്‍കുന്നത്. 

 പരാജയ കാരണം ശബരിമല വിഷയം തന്നെയെന്ന് ആനത്തലവട്ടം ആനന്ദന്‍ ടിവി ചര്‍ച്ചിയിലൂടെയും തുറന്നടിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന ചര്‍ച്ച പോലെ ആകാതെ,  അടുത്തയാഴ്ചത്തെ സംസ്ഥാന സമിതിയില്‍ തോല്‍വി തുറന്ന ചര്‍ച്ചയ്‌ക്ക് വിധേയമാക്കണമെന്ന സൂചനയാണ് ഇരുവരും നല്‍കുന്നത്. തോല്‍വിക്കു കാരണം ശബരിമല തന്നെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. 

പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നു എന്ന് കണ്ടപ്പോഴാണ് പിണറായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കാണാതിരുന്നു മുഖ്യമന്ത്രി താന്‍ പാര്‍ട്ടിക്ക് അതീതനാണെന്നും അത് ആരും ചോദ്യം ചെയ്യരുതെന്ന താക്കീതും  നല്‍കുന്ന തരത്തിലുള്ള മറുപടിയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.