Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്ത്രിയുടെ അഹന്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2019, 05:41 am IST
in Samskriti

നാസികിലെ അഗ്നിഹോത്രി വിഭാഗത്തില്‍ പെട്ട ബ്രാഹ്മണനായിരുന്നു മൂലേ ശാസ്ത്രി. ജോതിശ്ശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്നു  അദ്ദേഹം. ശാസ്ത്രി ഒരിക്കല്‍  ബാബു സാഹെബ് ബൂട്ടിയെ കാണാന്‍ ഷിര്‍ദിയിലെത്തി. നാഗ്പൂരിലെ കോടീശ്വരനായിരുന്നു ബാബാ ഭക്തനായ ബൂട്ടി. 

സുഹൃദ്‌സന്ദര്‍ശനം കഴിഞ്ഞ് ബൂട്ടിക്കൊപ്പം ശാസ്ത്രി ദ്വാരകാമായിയിലെത്തി. 

ബാബയുടെ കൈരേഖ പരിശോധിക്കുകയായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. കൈനീട്ടാന്‍ പറഞ്ഞെങ്കിലും ബാബ വിസമ്മതിച്ചു. പകരം നാലു വാഴപ്പഴങ്ങള്‍ ശാസ്ത്രിക്കു നല്‍കി. 

ബാബ ഭക്തര്‍ക്ക് പഴങ്ങള്‍ നല്‍കുന്ന രീതി വളരെ വിചിത്രമാണ്. മാമ്പഴമാണെങ്കില്‍ അത് തൊലി പൊ

ട്ടാതെ ഉടച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് നല്‍കുക. വാഴപ്പഴമാണെങ്കില്‍ അതിന്റെ തൊലി ഉരിഞ്ഞ ശേഷം നല്‍കും. തൊലി ബാബ കൈയില്‍ സൂക്ഷിക്കും. 

ശാസ്ത്രിക്ക് പഴം നല്‍കിയതും തൊലി ഉരിഞ്ഞായിരുന്നു. അദ്ദേഹം അതു സ്വീകരിച്ച് ബൂട്ടിയോടൊപ്പം വിശ്രമസ്ഥലത്തേക്ക് പോയി. പഴം കഴിക്കാതെ അവിടെ വെച്ചു.  പിന്നീട്  കുളി കഴിഞ്ഞ് അഗ്നിഹോത്രം പോലുള്ള പതിവു കര്‍മങ്ങളില്‍ വ്യാപൃതനായി. 

ദ്വാരകാമായിയിലെത്തിയ  ഭക്തരെ കണ്ട ശേഷം ബാബ തൊട്ടരികെയുള്ള  ലണ്ഡിബാഗിലേക്ക് നടന്നു. അവിടെയെത്തി പൂക്കളെ പരിചരിക്കാന്‍ ബാബയ്‌ക്ക്  ഏറെ ഇഷ്ടമായിരുന്നു. 

  ദ്വാരകാമായിയില്‍ മധ്യാഹ്ന ആരതിക്കുള്ള നേരമായി. ബാബ തിരിച്ചെത്തി. ബൂട്ടിയും ദ്വാരകാമായിയിലേക്ക് പുറപ്പെട്ടു. തനിക്കൊപ്പം വരുന്നോയെന്ന് അദ്ദേഹം ശാസ്ത്രിയോട് ചോദിച്ചു.  ഇപ്പോഴില്ല, ഉച്ചകഴിഞ്ഞുവരാമെന്നായിരുന്നു മറുപടി. 

ഭക്തര്‍ ബാബയെ ആരതിയുഴിഞ്ഞു. ഭജനങ്ങള്‍ പാടി. അതിനിടയില്‍ ബാബ, ബൂട്ടിയെ  വിളിച്ച് , നാസികില്‍ നിന്ന് വന്ന ആ ശാസ്ത്രിയോട് ചെന്ന് ദക്ഷിണ തരാന്‍ പറയൂ എന്നു പറഞ്ഞു. ശാസ്ത്രിയെ കണ്ട്  ബൂട്ടി വിവരം പറഞ്ഞു. ‘ ഞാനെന്തിന് ദക്ഷിണ തരണം? ബാബ ദിവ്യനായിരിക്കാം. എന്നു കരുതി ഞാന്‍ അദ്ദേഹത്തിന്റെ അനുചരനൊന്നുമല്ല.’ പരിഹാസ രൂപേണയായിരുന്നു ശാസ്ത്രിയുടെ മറുപടി. ജാതിയിലെ വരേണ്യത അദ്ദേഹത്തെ അന്ധനാക്കിയിരുന്നു. പക്ഷേ ബൂട്ടിയെ പോലൊരു കോടീശ്വരനെ വിട്ട് ബാബ ദക്ഷിണ ചോദിച്ചതല്ലേ. അതു കൊടുത്തേക്കാം എന്നു കരുതി ബൂട്ടിയ്‌ക്കൊപ്പം ശാസ്ത്രിയും ബാബയുടെ സന്നിധിയിലെത്തി. ദ്വാരകാമായിക്ക് അകത്തു കയറാതെ അദ്ദേഹം ദൂരെ നിന്ന് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. 

പുഷ്പങ്ങളര്‍പ്പിച്ച് നോക്കിയപ്പോള്‍ ദൂരെ ഇരിപ്പിടത്തില്‍ കണ്ടത് ബാബയെ അല്ല. മരിച്ചു പോയ പ്രിയഗുരു ഖോലാപ് സ്വാമിയെയായിരുന്നു. കാവിവസ്ത്രധാരിയായി തന്റെ ആരാധ്യദേവനിരിക്കുന്നു.  സ്വപ്‌നമാണോ എന്ന് അദ്ദേഹം ശങ്കിച്ചു. ഓടി ബാബയുടെ കാല്‍ക്കലെത്തി.  സ്വയം മറന്ന് ശാസ്ത്രികള്‍ തന്റെ ഗുരുവിന്റെ നാമം ഉരുവിടാന്‍ തുടങ്ങി. ആരതിയുഴിഞ്ഞ്  ബാബാ ഭജനത്തില്‍ മുഴുകിയിരുന്നവര്‍ കാര്യമെന്തെന്നറിയാതെ വിസ്മയിച്ചു. ശാസ്ത്രിയുടെ അഹന്തയെല്ലാം അവിടെ തീര്‍ന്നു. ബാബയുടെ മഹത്വമെന്തെന്ന് അനുഭവിച്ചറിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.