Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

'അമ്മ' എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 06:20 pm IST
inKerala, Mollywood, Entertainment

തിരുവനന്തപുരം: ‘അമ്മ’ എന്ന സംഘടനയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ചുവെന്ന് പറഞ്ഞ അഡ് ഹോക് കമ്മിറ്റിയുടെ അധ്യക്ഷനായ രമേഷ് പിഷാരടി നിഷ്പക്ഷനല്ലെന്നും വ്യക്തമായ പക്ഷമുണ്ടെന്നും ആരോപണം. ചില ലോബികളുടെ ബിനാമി തന്നെയാണ് രമേഷ് പിഷാരടി എന്നാണ് വിമര്‍ശനം ഉയരുന്നത്.

അമ്മ പ്രസിഡന്‍റായിരുന്ന ശ്വേതാമേനോനും രമേഷ് പിഷാരടിയും തമ്മില്‍ നടന്ന 40 മിനിറ്റോളം നീണ്ട ഫോണ്‍ സംഭാഷണം ന്യൂസ് മലയാളം 24-7 എന്ന ടിവി ചാനല്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതില്‍ രമേഷ് പിഷാരടി ശ്വേതാമേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ തിരിച്ചടിക്കുന്നുമുണ്ട്. തനിക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെന്നാണ് ശ്വേത പറഞ്ഞത് എന്നാല്‍ രാജിവെച്ച് പുറത്തുപോകണമെന്നും ഉള്ളില്‍ നിന്ന് അത് ചെയ്യാന്‍ പ്രയാസമാണെന്നും തെറ്റൊന്നും ചെയ്തില്ലെങ്കില്‍ പേടിക്കേണ്ടെന്നുമാണ് രമേഷ് പിഷാരടി പറയുന്നത്. സാധാരണ തമാശകള്‍ പറയുന്ന രമേഷ് പിഷാരടിയില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു രമേഷ് പിഷാരടിയെയാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ കാണാന്‍ കഴിയുക.

മാത്രമല്ല, അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അഡ് ഹോക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും ശ്വേതാമേനോന്‍ നിര്‍ഭയം തുറന്നുപറയുന്നുണ്ട്. ഇതിന് മുന്‍പുള്ള കീഴ്വഴക്കം പുതിയ സമിതി വരുന്നതുവരെ നിലവിലുള്ള സമിതി ഭരണം നടത്തുക എന്നതാണ്. അതിന് പകരം ശ്ലേതാമേനോന്റെ നേതൃത്വത്തിലുള്ള സമിതി രാജിവെയ്‌ക്കുമെന്ന് പ്രഖ്യാപിച്ച ഉടന്‍ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അഡ് ഹോക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഇക്കാര്യം ശ്വേതമേനോന്‍ തന്റെ പുതിയ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. “അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണമായും രാജി വച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണെന്നാണ് ബൈലോയില്‍ പറയുന്നതെന്നും ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോള്‍ സ്വീകരിച്ചത് ഈ നിലപാടാണ്” ശ്വേത കുറിപ്പില്‍ പറയുന്നു. ഇത് ഒരു ലോബിയുടെ താല്‍പര്യപ്രകാരമാണെന്നും ഇതില്‍ നേതൃസ്ഥാനത്ത് രമേഷ് പിഷാരടിയെ കൊണ്ടുവന്നത് ആ ലോബിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനാണെന്നുമാണ് ആരോപണം ഉയരുന്നത്.

നിയമത്തിന്റെ വശങ്ങള്‍ പറഞ്ഞുകൊണ്ടു ശ്വേതാമേനോന്റെ നിലപാടുകള്‍ അവര്‍ കോടതിയിലേക്ക് പോകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ബാബുരാജിന്റെ കാലത്ത് കണക്കില്‍ കൃത്രിമം നടന്നുവെന്ന് ശ്വേതാമേനോന്‍ പറഞ്ഞപ്പോള്‍ അത് തെളിിയിക്കാന്‍ പറ്റില്ലല്ലോ എന്ന ഒഴുക്കന്‍ മറുപടി പറഞ്ഞ് ബാബുരാജിനെ രക്ഷിക്കാനാണ് രമേഷ് പിഷാരടി ശ്രമിക്കുന്നതെനനും ചിലര്‍ ആരോപിക്കുന്നു. മാത്രമല്ല, പണ്ടത്തെപ്പോലെ എല്ലാവിഭാഗത്തിന്റെയും പ്രതിനിധിയില്ല ഇന്ന് രമേഷ് പിഷാരടി എന്നതാണ് മറ്റൊരു വാദം. അയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എംഎല്‍എ കൂടി ആണ്. മാത്രമല്ല, അമ്മയിലെ മമ്മൂട്ടി, സിദ്ദീഖ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആള്‍കൂടിയാണ് രമേഷ് പിഷാരടി എന്നതിനാല്‍ ഒരു നിഷ്പക്ഷ നിലപാട് രമേഷ് പിഷാരടിയില്‍ നിന്നും ഉണ്ടാകുമോ എന്ന സംശയവും എതിര്‍ഗ്രൂപ്പ് സംശയിക്കുന്നു.

 

 

 

Tags: Shweta MenonAMMA General BodyRamesh Pishardoymalayalam cinemaAmmaShwetha MenonLatest newsSweta Menon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)
India

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.