Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൊച്ചുണ്ണിയെ വീഴ്‌ത്താന്‍ തന്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 01:06 am IST
in Samskriti

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട കൊച്ചുണ്ണിയുടെ ദുര്‍ന്നടപ്പ് കുടുംബത്തില്‍ താളപ്പിഴകളുണ്ടാക്കി. കുലടകളില്‍ ഒരുവളെ കൊച്ചുണ്ണി ഭാര്യയെപ്പോലെയാണ് കണ്ടിരുന്നത്. 

അക്കാര്യം അവന്റെ ഭാര്യയുടെ അമ്മ അറിഞ്ഞു. ഭര്‍ത്താവിനെ സൂക്ഷിക്കണമെന്ന ഉപദേശത്തോടെ അവരത് മകളോടു പറഞ്ഞു. വീട്ടില്‍ വഴക്കായി. ഒരു ദിവസം ഇക്കാര്യം അവര്‍ കൊച്ചുണ്ണിയോട് നേരിട്ടു പറയുകയും ചെയ്തു. അത് വാക്കേറ്റത്തിലെത്തി. വഴക്കു മുറുകിയപ്പോള്‍ കൊച്ചുണ്ണി ഒരു വടിയെടുത്ത്  വൃദ്ധയുടെ തലയ്‌ക്ക് അടിച്ചു കൊന്നു. അക്കാര്യം ആരെയുമറിയിക്കാതെ കൊച്ചുണ്ണി തന്നെ  മൃതദേഹം പായയില്‍ പൊതിഞ്ഞ് കല്ലുകെട്ടി കായംകുളം കായലില്‍ താഴ്‌ത്തി. ഒന്നു രണ്ടു നാള്‍ക്കകം അത് പുറത്തറിഞ്ഞു. 

അത് പറഞ്ഞു പരന്ന് കാര്‍ത്തികപ്പള്ളി തഹസീല്‍ദാരുടെ ചെവിയിലെത്തി. ഉടനെ തഹസീല്‍ദാര്‍ കൊച്ചുണ്ണിയെ പിടികൂടാന്‍ പോലീസിനു നിര്‍ദേശം നല്‍കി. അവനെ പി

ടികൂടുക അത്ര എളുപ്പമായിരുന്നില്ല.  അഭ്യാസി ആയിരുന്നതിനാല്‍ പത്തുപന്ത്രണ്ടു പേര്‍ ശ്രമിച്ചാല്‍ പോലും അവനെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. 

അക്രമികളായ കൂട്ടുകാരും എപ്പോഴും അവനോടൊപ്പമുണ്ടായിരിക്കും. അവനെ പി

ടിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അമ്മായിഅമ്മയെ കൊന്നതിനു ശേഷം ഏറെ കരുതലോടെയാണ് കൊച്ചുണ്ണി നടന്നിരുന്നത്. ഒളിച്ചു നടക്കുകയായിരുന്നെങ്കിലും സ്വദേശം വിട്ട്  എങ്ങും പോയിരുന്നില്ല. കാര്‍ത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര ഭാഗങ്ങളായി കഴിച്ചു കൂട്ടി.

കൊച്ചുണ്ണിയുടെ അക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വന്നു. അതോടെ കൊച്ചുണ്ണിയെ പി

ടികൂടാന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമേറി. ഒടുവില്‍,  ഒരാഴ്ചയ്‌ക്കകം കൊച്ചുണ്ണിയെ പി

ടികൂടണമെന്ന് ദിവാന്‍ജി, തഹസീല്‍ദാര്‍ക്ക് ഉത്തരവയച്ചു. അതോടെ ഏതു വിധേനയും കൊച്ചുണ്ണിയെ പിടിക്കാനുള്ള ശ്രമത്തിലായി തഹസീല്‍ദാര്‍. കൊച്ചുണ്ണിയുടെ ഗൂഢസഞ്ചാരം അദ്ദേഹം നിരീക്ഷിക്കാന്‍ ഏര്‍പ്പാടു ചെയ്തു. മുന്‍പുപറഞ്ഞ സ്ത്രീയുമായി ഇപ്പോഴും അവന്‍ ബന്ധം തുടരുന്നുണ്ടെന്നും മിക്കരാത്രികളിലും അവിടെ പോകാറുണ്ടെന്നുമറിഞ്ഞു.  കൊച്ചുണ്ണിയെപ്പോലെ മറ്റൊരാള്‍ക്കും  ആ സ്ത്രീയുമായി ഏറെ അടുപ്പമുണ്ടെന്ന കാര്യവും തഹസീല്‍ദാര്‍ അറിഞ്ഞു. അയാളെ കൂട്ടുപിടിച്ച് കൊച്ചുണ്ണിയുടെ അടുപ്പക്കാരിയെ വരുത്തിച്ചു.

തഹസീല്‍ദാര്‍ വളരെ തന്ത്രപൂര്‍വം അവളോടു സംസാരിച്ചു തുടങ്ങി. ‘ നീ കൊച്ചുണ്ണിയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ നിന്നെ ഞാന്‍ വിവാഹം ചെയ്യാം. നിനക്ക് സമ്മതമാണെങ്കില്‍ വൈകാതെ വിവാഹം നടത്താമെന്നാണ് ഞാന്‍ കരുതുന്നത്.’ 

 കൊച്ചുണ്ണിയെ വിവാഹം ചെയ്യുന്നതിനേക്കാളും നല്ലത് തഹസീല്‍ദാരെയാണെന്ന് അവള്‍ക്ക് തോന്നി. അവിടുത്തെ ഇഷ്ടം പോലെ എന്തുമാകാം. എന്തു വേണമെന്ന് പറഞ്ഞാല്‍ മതിയെന്ന് അവള്‍ മറുപടി പറഞ്ഞു. ‘എങ്കില്‍ ഇന്നു രാത്രി അവന്‍ വരുമ്പോള്‍ കാച്ചിയ പാലില്‍ നീ ഈ മരുന്നിട്ട്അവന് നല്‍കണം’  എന്ന് തഹസീല്‍ദാര്‍ അവളോടു പറഞ്ഞു. അതിനു ശേഷം മരുന്നും അമ്പതു രൂപയും നല്‍കി. അതും വാങ്ങി അവള്‍ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങി 

(തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

India

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.