Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവോത്ഥാന നായകരെ ചരിത്രത്തില്‍ നിന്ന് പുറത്താക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്ക്: കാ.ഭാ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 03:56 am IST
in Kerala

തൃശൂര്‍: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന നായകര്‍ക്ക് ചരിത്രത്താളുകളില്‍ പോലും ഇടം കൊടുക്കാതെ പടിക്കു പുറത്താക്കിയത് കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കിന്റെ തെളിവാണെന്ന് ആര്‍എസ്എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ കാ.ഭാ. സുരേന്ദ്രന്‍ പറഞ്ഞു. നാലാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

തൈക്കാട് അയ്യാ വൈകുണ്ഠ സ്വാമികളില്‍ നിന്നാരംഭിക്കുന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഹിന്ദുമത നവീകരണമായിരുന്നു. അതിനായിരുന്നു ആത്മവിദ്യ, ബ്രഹ്മവിദ്യ എന്നിങ്ങനെയുള്ള നാമങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള കൂട്ടായ്‌മകള്‍ രൂപം കൊണ്ടത്. സോഷ്യലിസം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയത് അയ്യാ വൈകുണ്ഠ സ്വാമികളാണെന്നും സമത്വ സമാജവും സമപന്തി ഭോജനവുമെല്ലാം സാമൂഹ്യ സമത്വത്തിലേക്കുള്ള ചവിട്ടു പടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ചരിത്രം കമ്മ്യൂണിസ്റ്റ് വീക്ഷണത്തില്‍ അവതരിപ്പിച്ച ഇഎംഎസ് അതിലൊരിടത്തുപോലും മഹാത്മാ അയ്യങ്കാളിയുടെ പേരുപോലും പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമായ അവഗണനയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ദൈവവ്യപാശ്രയ ചികിത്സ എന്ന വിഷയത്തില്‍ വൈദ്യരത്‌നം ആയുര്‍വ്വേദ കോളേജിലെ റിട്ട. പ്രൊഫസര്‍ ഡോ. പി.കെ. ധര്‍മ്മപാലന്‍ പ്രഭാഷണം നടത്തി. ക്ഷേത്രങ്ങള്‍ ശാസ്ത്രീയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

സ്ത്രീ കുടുംബത്തിന്റെ ഐശ്വര്യം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ പ്രിയംവദ ഷണ്മുഖാനന്ദന്‍ ഭാരതത്തിന്റെ സങ്കല്‍പ്പത്തില്‍ സ്ത്രീ പുരുഷനേക്കാള്‍ ഉയര്‍ന്ന നിലയിലാണെന്ന് പ്രസ്താവിച്ചു. അതുകൊണ്ട് ഇന്നു കേള്‍ക്കുന്ന സ്ത്രീസമത്വത്തേക്കാള്‍ ഭാരതീയ കാഴ്‌ച്ചപ്പാടിലുള്ള സ്ത്രീ സങ്കല്‍പ്പമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു. 

ധര്‍മ്മസംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയത്തില്‍ ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ വി.കെ. വിശ്വനാഥന്‍ പ്രഭാഷണം നടത്തി. ആചാരങ്ങളും പൈതൃകവും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാശ്മീരി പണ്ഡിറ്റുകളുടെ ഗതിയാണ് കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സദാചാരം-അനാചാരം- ദുരാചാരം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീപുരം താന്ത്രിക ഗവേഷണകേന്ദ്രം ട്രസ്റ്റി ഡോ. എല്‍. ഗിരീഷ് വിഷയാവതരണം നടത്തി. 

രാവിലെ ഗോപൂജയോടെ ആരംഭിച്ച രണ്ടാം ദിവസത്തെ സമ്മേളനം വൈകീട്ട് മന്ദാരക്കടവിലെ നദീപൂജയ്‌ക്ക് ശേഷം മംഗളാരതിയോടെ സമാപിച്ചു. നാലാമത് ഹിന്ദുമഹാസമ്മേളം ഇന്ന് വൈകീട്ട് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.