Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വനവാസകാലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 01:04 am IST
in Samskriti

എല്ലാവരോടും യാത്ര പറഞ്ഞ് വനവാസത്തിന് ഇറങ്ങുകയായി രാമന്‍. കൈകേയിയോട് യാത്രപറയവേ, അത്യന്തം ദു:ഖിതനായി തീര്‍ന്ന തന്റെ അച്ഛനെ ശ്രദ്ധാപൂര്‍വം പരിചരിക്കണമെന്ന് രാമന്‍ പ്രത്യേകം ഓര്‍മപ്പിച്ചു. 

സത്യസംരക്ഷണത്താല്‍ നിന്റെ അച്ഛന്‍ കീര്‍ത്തിമാനായി തീര്‍ന്നുവെന്നായിരുന്നു കൈകേയിയുടെ മറുപടി. പിതാവിന്റെ ആവശ്യം പ്രതിഷേധത്തിന്റെ ചെറിയൊരു സ്വരം പോലും ഉയര്‍ത്താതെ അനുസരിച്ച ശ്രീരാമനെയും കൈകേയി പ്രകീര്‍ത്തിച്ചു. അമ്മയായ കൗസല്യയോടും രാമന്‍ ആവശ്യപ്പെട്ടത് അച്ഛനെ പരിപാലിക്കണമെന്നായിരുന്നു. അച്ഛനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം, നീ സീതയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊള്ളുകയെന്നായിരുന്നു കൗസല്യ മകനു നല്‍കിയ നിര്‍ദേശം. ദു:ഖാര്‍ത്തനായി നിന്ന അച്ഛനോട് യാത്ര ചോദിക്കുമ്പോള്‍  ശ്രീരാമചന്ദ്രന് മനമിടറി. 

രാജ്യഭരണം ഭരതനെ ഏല്‍പ്പിച്ച് വിശ്രമിക്കാന്‍ ദശരഥനോട് രാമന്‍ പറഞ്ഞു. ദശരഥന്റെ മറുപടി ഇങ്ങനെയായിരുന്നു.  ‘നിന്റെ മാതാവിന്  അല്ലലൊന്നും വരാതെ  ഞാന്‍  സംരക്ഷിക്കാം. അതുപോലെ ലക്ഷ്മണകുമാരനേയും സീതയേയും നീ കാത്തുകൊള്ളുക. ലക്ഷ്മണാ നിന്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും നീ എപ്പോഴും പരിചരിക്കുക. മകളേ സീതേ, പതിവ്രതാധര്‍മം പരിപാലിക്കുന്ന നിന്നെയോര്‍ത്ത്് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ക്കായി സര്‍വമംഗളങ്ങളം നേരുന്നു.’

മാതാക്കളേയും പിതാവിനേയും ഗുരുജനങ്ങളേയും യഥായോഗ്യം വന്ദിച്ച് സീതയും രാമലക്ഷ്മണന്മാരും യാത്രപറഞ്ഞിറങ്ങി. രാജഗോപുരഥത്തില്‍ രഥം തയ്യാറാക്കി നിര്‍ത്തിയിരുന്നു സുമന്ത്രന്‍. വലിയൊരു ജനാവലി അവിടെ തിങ്ങിക്കൂടിയിരുന്നു. ശ്രീരാമന്‍ തേരിലേറി തൊഴുകൈയോടെ അയോധ്യാവാസികളോട് യാത്രപറഞ്ഞു. 

പൗരപ്രമുഖര്‍ താങ്ങാനാവാത്ത ദു:ഖത്തോടെ രാമനോട് ചോദിച്ചു;’ അങ്ങെന്താണീ ചെയ്യുന്നത്. എന്തൊരു വേഷമാണിത്? അങ്ങല്ലേ ഞങ്ങളുടെ മഹാരാജാവാകേïത്. അങ്ങ് ഞങ്ങളെ ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കുകയാണോ? ‘

നിങ്ങളെ ഉപേക്ഷിക്കുകയല്ല, അച്ഛന്റെ സത്യകല്പന നിര്‍വഹിക്കുകയാണ് താനെന്ന് രാമന്‍ അവരോടായി പറഞ്ഞു. അനന്തരാവകാശിയെ തള്ളാനും കൊള്ളാനുമുള്ള അധികാരം രാജാവിനല്ല പൊതുജനങ്ങള്‍ക്കാണെന്നായിരുന്നു ജനസഞ്ചയത്തിന്റെ വാദം. വാദപ്രതിവാദങ്ങള്‍ ഏറി വന്നപ്പോള്‍ കൈകേയീറാണിയാണ് രാമന്റെ വനവാസത്തിനും ഭരതന്റെ കിരീടധാരണത്തിനും കാരണക്കാരിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. 

എന്നാല്‍ കൈകേയി തെറ്റുകാരിയല്ലെന്നും വരം ഉപേയാഗപ്പെടുത്തിയത് തെറ്റാകുന്നത് എങ്ങനെയെന്നും രാമന്‍ ചോദിച്ചു. ക്ഷോഭിക്കാതെ ശാന്തരാകാന്‍ രാമന്‍ ജനളോടു പറഞ്ഞു. ‘ശാന്തരാകാം, പക്ഷേ അങ്ങേയ്‌ക്കൊപ്പം ഞങ്ങളും വരു’മെന്ന്് അയോധ്യയിലെ ജനങ്ങള്‍ ശഠിച്ചു. ശ്രീരാമന്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. . രഥം മുന്നോട്ടു നീ്്്ങ്ങി. രണ്ടു യോജന ദൂരം അന്ന്് അവര്‍ യാത്ര ചെയ്തു. സമയം സന്ധ്യയായതോടെ ആള്‍പ്പാര്‍പ്പില്ലാത്ത, ദുഷ്ടമൃഗങ്ങള്‍ വസിക്കുന്ന, വൃക്ഷങ്ങളാല്‍ നിബിഡമായ ഒരിടത്ത് അവര്‍ എത്തിച്ചേര്‍ന്നു. വിലക്കിയിട്ടും രാമനൊപ്പം സഞ്ചരിച്ച ജനക്കൂട്ടവും രാമലക്ഷ്മണന്മാരും സീതയും ആ രാത്രി അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഗാഢനിദ്രയിലായി. പാതിരാത്രി കഴിഞ്ഞു. ഉറക്കമില്ലാതെ കിടന്ന രാമന്‍ ഭാവിപരിപാടികളെ കുറിച്ച്  ചിന്തയിലാണ്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

India

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

Entertainment

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.