Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്-സിപിഎം ധാരണ; യെച്ചൂരിയും വി.എസും പ്രചാരണത്തിനില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 27, 2019, 06:57 am IST
in India

ന്യൂദല്‍ഹി: സിറ്റിങ് സീറ്റായ അമേത്തിയില്‍ പരാജയ ഭീഷണി നേരിടുന്ന രാഹുലിനെ കോണ്‍ഗ്രസ് വയനാട്ടിലെത്തിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ  ധാരണ പ്രകാരം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും വയനാട്ടില്‍ പ്രചാരണം നടത്തില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. 

നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ  ഷെഡ്യൂള്‍ തയാറാക്കിയപ്പോള്‍ ഇവര്‍ക്ക് പുറമെ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെയും വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തില്‍ പ്രചാരണം നടത്തും. പിണറായിക്ക് ഒരു പരിപാടി മാത്രമാണ് നല്‍കിയിട്ടുള്ളത്.  

യെച്ചൂരിയും വിഎസുമാണ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ താരപ്രചാരകര്‍. പിണറായിയുടെ ആശ്രിതരായ സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സുകളില്‍ പോലും വിഎസാണ് നിറഞ്ഞുനില്‍ക്കാറുള്ളത്. കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെ പ്രവര്‍ത്തകര്‍ക്ക് പോലും താത്പര്യമില്ല. രാഹുല്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രധാന നേതാക്കളെ ഒഴിവാക്കുന്നത് ധാരണപ്രകാരമെന്നാണ് വ്യക്തമാകുന്നത്. 

വയനാടിന് പുറമെ പാലക്കാട്ടും ആലത്തൂരിലും യെച്ചൂരി പ്രചാരണം നടത്തുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലം പ്രത്യേകമായി പരിഗണിച്ച് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയെത്തന്നെ ഇറക്കേണ്ടതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാ

ട്ടുന്നു. 

നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് യെച്ചൂരി. മോദിയെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് സിപിഎം. ഉത്തരേന്ത്യയില്‍ ഒരു മണ്ഡലവും സുരക്ഷിതമല്ലാത്തതിനാലാണ് രാഹുല്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മത്സരിക്കാനെത്തുന്നത്. സിപിഐക്കാണ് വയനാട് സീറ്റ് നല്‍കിയിട്ടുള്ളത്. പ്രമുഖ നേതാവിനെ അവര്‍ മത്സരിപ്പിക്കാത്തതും ധാരണ പ്രകാരമാണ്. ഇടതും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് രാഹുല്‍ വയനാടെത്തുന്നതെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. 

രാഹുലിന്റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വം വൈകിക്കുകയാണ്. അമേത്തി സുരക്ഷിതമല്ലാത്തതിനാല്‍ മറ്റൊരു മണ്ഡലം ആവശ്യമാണെങ്കിലും ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. ഇതോടെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ച കെപിസിസി നേതൃത്വമാണ് വെട്ടിലായത്. തീരുമാനം വൈകുന്നത് തിരിച്ചടിയാകുമെന്ന് 

അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചി

ട്ടുണ്ട്. 

കര്‍ണാടകവും തമിഴ്‌നാടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും രാഹുല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രാഹുലും ചോദ്യത്തോട് പ്രതികരിച്ചില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Thiruvananthapuram

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.