Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേരിപ്പോരിന്റെ പാലക്കാടന്‍ കാറ്റ്

സിജ പി.എസ് by സിജ പി.എസ്
Mar 22, 2019, 01:57 am IST
in Kerala

പാലക്കാട്: സിപിഎം വിഭാഗീതയുടെ കൊടും ചൂട് കാറ്റ് എക്കാലവും വീശിയടിച്ച ദേശമാണ് പാലക്കാട്. ഗ്രൂപ്പു തിരിഞ്ഞുള്ള പോരാട്ടങ്ങള്‍, വ്യക്തിപരമായ താത്പര്യങ്ങളുടെ ഏറ്റുമുട്ടലുകള്‍… അങ്ങിനെ സിപിഎമ്മിലെ ആശയപരവും അല്ലാത്തതുമായ ചേരിപ്പോരിന്റെ ചരിത്രത്തില്‍ പാലക്കാടിന് ഏറെ പ്രാധാന്യമുണ്ട്. 1998ലെ സിപിഎം സംസ്ഥാന സമ്മേളനത്തോടെയാണ് വിഭാഗീയത തലപൊക്കുന്നത്. സിപിഎമ്മിന്റെയും സിഐടിയുവിന്റെയും തലമുതിര്‍ന്ന നേതാക്കളായ കെ.എന്‍. രവീന്ദ്രനാഥ്, എം.എം. ലോറന്‍സ് അടക്കമുള്ളവരെ പിഴുതെറിഞ്ഞാണ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ആധിപത്യം നേടിയത്. 

1998ല്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ, വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്. പിണറായിയെ സംസ്ഥാന സെക്രട്ടറിയാക്കാനുള്ള തീരുമാനം ഉണ്ടായതും അച്യുതാനന്ദന്റെ നേതൃത്വത്തിലാണ്. പാല് കൊടുത്ത കൈക്കു തന്നെ കൊത്തുകയെന്ന പഴമൊഴി യാഥാര്‍ഥ്യമാക്കി ക്രമേണ പിണറായി വിജയന്‍ അച്യുതാനന്ദന്റെ മുഖ്യശത്രുവായി. 

ഇതോടെ പാലക്കാട്ടെ സിപിഎമ്മിലും ഗ്രൂപ്പിസം രൂക്ഷമായി. പാര്‍ട്ടി മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന എം. ചന്ദ്രന്‍, മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസ്, എ. പ്രഭാകരന്‍, ഡിവൈഎഫ്‌ഐ നേതാക്കളായിരുന്ന എം.ആര്‍. മുരളി, ഗോകുല്‍ദാസ്, മുന്‍ എംപി എസ്. അജയകുമാര്‍, എം. നാരായണന്‍ എന്നിവര്‍ വിഎസിനൊപ്പം അടിയുറച്ചുനിന്നു. പാലക്കാട് വിഎസ്സിന്റെ കോട്ടയായി. 

അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഉണ്ണി ഏറെക്കുറെ നിഷ്പക്ഷത പാലിച്ചിരുന്നെങ്കിലും പിണറായിയോടായിരുന്നു താത്പര്യം. ഗ്രൂപ്പിസത്തിന്റെ പേരില്‍ എം.ആര്‍. മുരളിയെയാണ് പാര്‍ട്ടിയില്‍ നിന്ന് ആദ്യം പുറത്താക്കിയത്. ജനകീയ വികസനസമതിയെന്ന സംഘടനക്ക് രൂപം നല്‍കിയ മുരളി  2010ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍മാനായി. 

ഇതേ അട്ടിമറിയാണ് ഒറ്റപ്പാലം നഗരസഭയിലും കണ്ണാടി ഗ്രാമപഞ്ചായത്തിലും ഉണ്ടായത്. ഒറ്റപ്പാലത്തും കണ്ണാടിയിലും സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടു. 

പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുരളി ഷൊര്‍ണൂര്‍ മണ്ഡലത്തിലും, പിന്നീട് പാലക്കാട്ട് നിന്ന് ലോകസഭയിലേയ്‌ക്കും മത്സരിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഔദ്യോഗിക പക്ഷം പ്രതികാര നടപടികളും ആരംഭിച്ചു. എം.ചന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും കൃഷ്ണദാസിനെയും അജയകുമാറിനെയും സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിക്ഷ നേതാവായപ്പോഴും അദ്ദേഹത്തിന്റ പ്രതിനിധിയെന്ന നിലയില്‍ സിഐടിയു നേതാവായ എ.പ്രഭാകരന്‍ പാര്‍ട്ടിയില്‍ ആധിപത്യമുണ്ടാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് മത്സരിച്ചേക്കില്ലെന്ന സൂചന വന്നപ്പോള്‍ പകരം പ്രഭാകരന്റെ  പേരുയര്‍ന്നു. മണ്ഡലത്തിലെ പലയിടത്തും ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടു. 

എന്നാല്‍ പിണറായി സംസ്ഥാന സെക്രട്ടറിയായതോടെ വിഎസ് അനുകൂലികളായ ഓരോരുത്തരെ നിശബ്ദരാക്കി. പിണറായിക്ക് പാര്‍ട്ടിയില്‍ പൂര്‍ണ ആധിപത്യം വന്നതോടെ വിഎസിനോടൊപ്പം ഉണ്ടായിരുന്ന എല്ലാവരും ഒന്നിനുപുറകെ ഒന്നായി സ്ഥാനങ്ങളില്‍ നിന്നും തെറിച്ചു. കൃഷ്ണദാസും പാര്‍ട്ടിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്ത മുരളിയുമൊക്കെ വിധേയരായി കഴിയുകയാണിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

Article

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.