Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പ്രതിരോധസേന ഇന്ന് സമാധാനപ്രിയര്‍ !

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 27, 2019, 09:37 am IST
in Kerala

ആലപ്പുഴ: എതിരാളികളെ കൊന്നൊടുക്കാന്‍ ലോക്കല്‍ കമ്മിറ്റിയടിസ്ഥാനത്തില്‍ പോലും സ്വയംപ്രതിരോധ സേന രൂപീകരിക്കാന്‍ തീരുമാനിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളാകാന്‍ ശ്രമിച്ച് പരിഹാസ്യരാകുന്നു. കണ്ണൂരില്‍ കാലങ്ങളായി രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കിയിരുന്നത് സംഘടനാ സംവിധാനത്തിന്റെ പുറത്ത് പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സെല്‍ഫ് ഡിഫന്‍സീവ് ഫോഴ്‌സായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. 

കൊടുംക്രിമിനലുകളായിരുന്നു ഇത്തരം സേനകളിലെ അംഗങ്ങള്‍. സേനയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും അജ്ഞാതമായിരുന്നു. പാര്‍ട്ടി തീരുമാനിക്കും, സേനാംഗങ്ങള്‍ നടപ്പാക്കും, പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ പ്രതികളാകും ഇതാണ് കാലങ്ങളായി നടക്കുന്നതെന്ന് സിപിഎം വിട്ട പ്രമുഖര്‍ തുറന്നുകാട്ടുന്നു. 

തൃശൂരില്‍ നടന്ന കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി ഇനി കൊലപാതക രാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നെന്നും അതിന്റെ തുടര്‍ച്ചയായാണ് പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതി പീതാംബരന്‍ ഉള്‍പ്പടെയുള്ളവരെ കൈവിട്ടതെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍, ഇതേ സമ്മേളനത്തിലാണ് സ്വയംപ്രതിരോധ സേനയെ സംസ്ഥാനത്തെമ്പാടും വ്യാപകമാക്കാന്‍ തീരുമാനിച്ചതെന്നതാണ് ശ്രദ്ധേയം. 

പാര്‍ട്ടി പ്രവര്‍ത്തകര്‍ ശത്രുക്കളില്‍നിന്ന് ശാരീരികമായി അക്രമങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റി അടിസ്ഥാനത്തില്‍ സേനയെ സജ്ജമാക്കണമെന്നും തീരുമാനമെടുത്തിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ കുപ്രസിദ്ധമായ വരമ്പത്ത് കൂലി നല്‍കണമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് സമ്മേളനത്തിലും ഈ തീരുമാനമുണ്ടായത്. വ്യക്തിയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണകൂടവും, പോലീസും, നീതിന്യായ സംവിധാനങ്ങളും ഉള്ളപ്പോഴാണ് ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും പാര്‍ട്ടി സേന രൂപീകരിക്കാന്‍ സിപിഎം തയാറായത്.

പല സ്ഥലങ്ങളിലും വനിതാ സഖാക്കള്‍ക്ക് പോലും കായികപരിശീലനം നല്‍കിയതും സ്വയംപ്രതിരോധ സേനയുടെ ഭാഗമായാണ്. തുടര്‍ച്ചയായുള്ള  അരുംകൊലകളെ തുടര്‍ന്ന് പ്രതിരോധത്തിലായ സിപിഎം തെരഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് സമാധാനത്തിന്റെ വക്താക്കളായി ചമയുന്നുണ്ടെങ്കിലും സേനയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറായിട്ടില്ല. ഒരു ഭാഗത്ത് ആയുധത്തിന് മൂര്‍ച്ച കൂട്ടുകയും മറുഭാഗത്ത് സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി അവതരിക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പ് ഉമേഷ്ബാബുവിനെ പോലുള്ള മുന്‍ ഇടതുസഹയാത്രികര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

പുതിയ വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.