Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതേ… ഇതു പുതിയ ഹിന്ദുസ്ഥാനാണ്

കെ.സുജിത്byകെ.സുജിത്
Feb 27, 2019, 07:35 am IST
inIndia

ന്യൂദല്‍ഹി: എല്ലാ പൊതുയോഗങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്- ‘യെ നയാ ഹിന്ദുസ്ഥാന്‍ ഹെ'(ഇത് പുതിയ ഇന്ത്യയാണ്). അഴിമതിയില്ലാത്ത, എല്ലാ വീടുകളിലും ഗ്രാമങ്ങളിലും ശൗചാലയവും വൈദ്യുതിയും ലഭ്യമായ പുതിയ ഇന്ത്യ. മോദി ആവര്‍ത്തിച്ച് പറയുന്ന വാചകത്തിന്റെ അര്‍ഥം ഇപ്പോള്‍ ഏറ്റവും നന്നായി ബോധ്യപ്പെട്ടിട്ടുണ്ടാവുക പാക്കിസ്ഥാനും പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായിരിക്കും. ഭീകരസംഘങ്ങളെ ഉപയോഗിച്ച് അയല്‍രാജ്യം നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും മറക്കുന്ന പതിവ് ഇന്ത്യ ഉപേക്ഷിച്ചു. ഒന്നിന് പത്ത് എന്ന കണക്കിലുള്ള തിരിച്ചടിയാണ് ‘പുതിയ ഇന്ത്യ’യുടെ പ്രതിരോധനയം. 

പുല്‍വാമയില്‍ ജവാന്മാരുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന മുറവിളി ആദ്യമായി രാജ്യമെങ്ങും ഉയരുകയുണ്ടായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുംബൈ ഭീകരാക്രമണത്തില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലും പ്രതികാരത്തിനായുള്ള ആവശ്യം രാജ്യത്ത് മുഴങ്ങിയിരുന്നില്ല. തിരിച്ചടിക്കാന്‍ സൈന്യത്തിന് അനുവാദം നല്‍കാന്‍ ധൈര്യമില്ലാത്ത രാഷ്‌ട്രീയ നേതൃത്വമാണ് തങ്ങളെ ഭരിക്കുന്നതെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായിരുന്നു. സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാന് മറുപടി നല്‍കുകയെന്നത് ഇന്ത്യ ചിന്തിച്ചു തുടങ്ങിയതും നടപ്പാക്കിയതും മോദി സര്‍ക്കാരിന്റെ കാലത്താണ്. 

ഉറി ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ മിന്നലാക്രമണം മാറുന്ന ഇന്ത്യയുടെ പ്രഖ്യാപനമായിരുന്നു. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ പൂര്‍ണമായും വിജയിച്ച ശേഷമാണ് നിന്ത്രണ രേഖ കടന്ന് ഇന്ത്യ ഭീകരരെ വകവരുത്തിയത്. അന്ന് മുന്നറിയിപ്പില്ലാതെയായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെങ്കില്‍ ഇത്തവണ മുന്‍കൂട്ടി പ്രഖ്യാപിച്ചാണ് ആക്രമണം. സൈനികരുടെ ചോരയ്‌ക്ക് പകരംവീട്ടുമെന്ന് മോദി തന്നെ നാലോ അഞ്ചോ തവണ പാക്കിസ്ഥാന് വ്യക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന്റെ എല്ലാ മുന്‍കരുതലുകളും ഭേദിച്ചാണ് ഭീകരകേന്ദ്രങ്ങള്‍ വ്യോമസേന ബോംബിട്ട് തകര്‍ത്തത്. 2016 മിന്നലാക്രമണത്തിന്റെ എത്രയോ ഇരട്ടി കരുത്തോടെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. തിരിച്ചടിക്കാന്‍ ഇനിയും പ്രേരിപ്പിച്ചാല്‍ എത്രത്തോളം ഭീകരമായിരിക്കുമെന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്. ഓരോ തവണ നിങ്ങള്‍ ആക്രമിക്കുമ്പോഴും കൂടുതല്‍ ശക്തമായി ഞങ്ങള്‍ തിരിച്ചടിക്കുമെന്ന് തുറന്നടിച്ച് മന്ത്രി ജനറല്‍ വി.കെ. സിംഗ് നയം വ്യക്തമാക്കുകയും ചെയ്തു. 

1971ന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്റെ വ്യോമ മേഖലയിലേക്ക് ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറന്നുയര്‍ന്നത്. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഇന്ത്യ പോകുമെന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് മോദി നടത്തുന്നത്. നാല് യുദ്ധങ്ങളില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ദുര്‍ബലമായിരുന്നില്ല. സൈന്യത്തിന്റെ കൈകള്‍ക്ക് വിലങ്ങിട്ട ഭരണനേതൃത്വമായിരുന്നു തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് കാരണക്കാര്‍. വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ സൈന്യത്തിന്റെ നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ തടസ്സം നില്‍ക്കാറില്ല. കശ്മീര്‍ പ്രശ്‌നത്തിലുള്‍പ്പെടെ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കുകയാണ് മോദി ചെയ്തത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ എഴുനൂറിലേറെ ഭീകരരെ കശ്മീരില്‍ മാത്രം സൈന്യത്തിന് വകവരുത്താന്‍ സാധിച്ചത് ’56 ഇഞ്ച് നെഞ്ചള’വിന്റെ ബലത്തില്‍ കൂടിയാണ്. പുല്‍വാമയിലെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കാന്‍ സമയവും സ്ഥലവും രീതിയും സൈന്യത്തിന് തീരുമാനിക്കാമെന്ന പരസ്യ പ്രഖ്യാപനം പോലും മോദി നടത്തുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.