Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കളിയും കാര്യവുമായി കണ്ടങ്കോരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 05:30 am IST
in Samskriti

തിരുവിതാംകൂറിലെ കിടങ്ങൂരില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടങ്കോരന്‍ എന്നു പേരുള്ളൊരു ആനയുണ്ടായിരുന്നു. ആകൃതിയിലും പ്രകൃതിയിലും അവനു തുല്യനായൊരു ആനയില്ലായിരുന്നു. വൈക്കത്ത് തിരുനീലകണ്ഠനേക്കാള്‍ അവനു പൊക്കവും നീളവും ഉണ്ടായിരുന്നു. അതിലേറെ പ്രസിദ്ധമായിരുന്നു കണ്ടങ്കോരന്റെ ബുദ്ധിവിശേഷം. സാധുപ്രകൃതവും ശൂരതയും ഒരു പോലെയുണ്ടായിരുന്നു അവന്.

മദം പൊട്ടുന്ന സമയങ്ങളില്‍ പോലും ആരെയും കൊല്ലാറില്ല. കൂടെയുള്ള ആനകളെയും ഉപദ്രവിക്കാറില്ല. എന്നാല്‍ ശാന്തപ്രകൃതനെങ്കിലും ആനക്കാരുടെ ആജ്ഞ അവന്‍ അനുസരിക്കാറില്ല. ആനക്കാര്‍ അവന്റെ തീരുമാനങ്ങള്‍ അറിഞ്ഞു നടക്കണമെന്നായിരുന്നു അവന്റെ ചട്ടം. സാധാരണ ആനകളെപ്പോലെ കണ്ടങ്കോരനെ തളയ്‌ക്കാറില്ല. രാത്രി സമയങ്ങളില്‍ എവിടെയും പോയി കിടക്കുമെന്നല്ലാതെ  ആരെയും ഉപദ്രവിക്കാറില്ല. 

ക്ഷേത്രത്തിന് വടക്കുവശത്തുള്ള പുഴയില്‍ ഒരു കയമുണ്ട്. പകല്‍ നേരത്ത് കണ്ടങ്കോരന്‍ അവിടെയാണ് കിടക്കാറുള്ളത്. ആ കയത്തില്‍ കിടക്കാറുള്ള പോത്തുകളോടും എരുമകളോടും കണ്ടങ്കോരന് വളരെ സ്‌നേഹമായിരുന്നു. അവയ്‌ക്ക് വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ വരുമ്പോള്‍  കണ്ടങ്കോരന്‍ അവയെ കരയ്‌ക്ക് കയറ്റി കൊണ്ടു പോകും.

കരിമ്പു കൃഷിയുള്ള ഇടത്തേയ്‌ക്കാണ് കൊണ്ടുപോയി ഏതെങ്കിലും വേലി ഒരല്പം പൊളിച്ചു കൊടുത്ത് പോത്തുകളെയും എരുമകളെയും അതിനകത്തേക്ക് കയറ്റി വിട്ട് കണ്ടങ്കോരന്‍ കാവല്‍ നില്‍ക്കും. പോത്തുകളെ അടിച്ചിറക്കാന്‍ ആരെങ്കിലും വന്നാല്‍ കണ്ടങ്കോരന്‍ അവരെ ഓടിക്കും. എന്നാലും ആരെയും ഉപദ്രവിക്കില്ല. പോത്തുകളുടെയും എരുമകളുടെയും  തീറ്റ കഴിഞ്ഞാല്‍ അവയെ കണ്ടങ്കോരന്‍ അവയെ തിരികെ കയത്തിലേക്ക് കൊണ്ടു വരും. എന്നാല്‍ കണ്ടങ്കോരന്‍ ഒരു കരിമ്പു പോലും തിന്നുകയില്ല. അവനുള്ള തീറ്റ ആനക്കാര്‍ ഹാജരാക്കണം. ക്ഷേത്രത്തില്‍ നിന്നും പതിവായുള്ള ചോറും പായസവും കൊടുത്തയയ്‌ക്കുകയും വേണം. 

ഒരിക്കല്‍ ഒരു രാത്രിയില്‍ കണ്ടങ്കോരന്‍ കയത്തില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഇഞ്ചി, മഞ്ഞള്‍, നാളികേരം എന്നിവ കയറ്റിയ വഞ്ചി കണ്ടങ്കോരനു മീതെ കയറി. അവന്‍ കോപത്തോടെ വഞ്ചി പിടിച്ചു മുക്കി എല്ലാം അടിച്ചു പൊളിച്ചു. വഞ്ചിക്കാരെല്ലാം പേടിച്ച് വെള്ളത്തില്‍ ചാടി, കരയ്‌ക്കു കയറി രക്ഷപ്പെട്ടു. അന്നു മുതല്‍ കണ്ടങ്കോരന് വഞ്ചിയോടും വഞ്ചിക്കാരോടും പകയായിരുന്നു. പിന്നീട് വഞ്ചിക്കാരാരും കയത്തില്‍ കണ്ടങ്കോരനുള്ളപ്പോള്‍ അതു വഴി വഞ്ചി കൊണ്ടു പോകാറില്ല. കയത്തില്‍ കണ്ടങ്കോരനുണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമിക്ക് വഞ്ചിക്കാര്‍ വഴിപാടു നല്‍കാറുണ്ട്. അങ്ങനെ ലഭിച്ച പണം കൊണ്ട് പിന്നീട് കിഴക്കേ നടയില്‍ ഒരു ദീപസ്തംഭമുണ്ടാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.