Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാകാളിക്ക് മധുരനൈവേദ്യവുമായി ബൊനാലു

ഗംഗbyഗംഗ
Feb 24, 2019, 05:26 am IST
inSamskriti

പൊങ്കാലയുടെ തെലുഗു നാമമാകുന്നു ബൊനാലു. ദേവിപ്രീതിക്ക് നല്‍കുന്ന ഭോജനം അല്ലെങ്കില്‍ ഭക്ഷണം എന്ന് അര്‍ഥം. മധുര ചുട്ടെരിച്ചെത്തിയ കണ്ണകിയുടെ കോപം  ശമിപ്പിക്കാന്‍ മധുരം വിളമ്പി കാത്തിരുന്ന  പെണ്ണൊരുമയുടെ കഥയ്‌ക്ക് പഴക്കം ഏറെയുണ്ട്. എന്നാല്‍ സഫലമായൊരു പ്രാര്‍ഥനയുടെ നന്ദിപ്രതീകമായ  ബൊനാലുവിന് ഒരു നൂറ്റാണ്ടിന്റെ പഴക്കം മാത്രം.

വസൂരിയെന്ന മഹാവിപത്തില്‍ നിന്ന് ജനങ്ങളെ കാത്ത മഹാകാളിക്ക് സ്ത്രീകള്‍ വര്‍ഷാവര്‍ഷം നടത്തുന്ന പ്രാര്‍ഥനയും നൈവേദ്യവുമാണ് ബൊനാലു. ആന്ധ്രയില്‍ ഹൈദരാബാദ്, സെക്കന്ദരാബാദ്, റായല്‍സീമ എന്നിവിടങ്ങളിലാണ് ബൊനാലു ആഘോഷിക്കുന്നത്.  കേരളത്തിലെന്ന പോലെ സ്ത്രീകളുടേത് മാത്രമായ  പൊങ്കാല. ആഷാഢത്തിലെ( ജൂണ്‍,ജൂലൈ മാസത്തില്‍)  ആദ്യ ഞായറാഴ്ചയാണ് ബൊനാലു തുടങ്ങുന്നത്. അരിയും പാലും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കന്ന നൈവേദ്യം ആര്യവേപ്പില, മഞ്ഞള്‍, കുങ്കുമം എന്നിവകൊണ്ട് അലങ്കരിച്ച മണ്‍ചട്ടികളില്‍ നിറച്ച്, ദീപം കൊളുത്തിയാണ് ബൊനാലു ദേവീക്ഷത്രങ്ങളിലേക്ക് കൊണ്ടു പോകുക. ആട്ടവും പാട്ടുമായി പുരുഷന്മാര്‍ അവരെ അനുഗമിക്കും. 

 നൂറ്റാണ്ട്  മുമ്പ് ആന്ധ്രയുടെ ഇരട്ടനഗരങ്ങളായ ഹൈദരാബാദിലും സെക്കന്ദരാബാദിലും സമീപപ്രദേശങ്ങളിലും വസൂരി പടര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍  മരിച്ചു. മഹാമാരി പടരുന്നതിന് തൊട്ടു മുമ്പാണ് ഹൈദരാബാദിലെ സേനാവിഭാഗത്തെ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ജോലിക്ക് നിയോഗിച്ചത്. നാട്ടില്‍ വസൂരി പടര്‍ന്ന വാര്‍ത്ത കേട്ട സെനികര്‍ ഉജ്ജയിനിയിലെ മഹാകാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. വൈകാതെ വസൂരി മാറി. അതിനുള്ള നന്ദി സൂചകമായി  തിരികെയെത്തിയ സൈനികര്‍ സെക്കന്ദരാബാദില്‍ ദേവീവിഗ്രഹം പ്രതിഷ്ഠിച്ചു വെന്നാണ് ചരിത്രവും വിശ്വാസവും.

ആഷാഢത്തിലെ ആദ്യ ഞായറാഴ്ച ഗോല്‍ക്കൊണ്ട കോട്ടയലെ കാളീക്ഷേത്രത്തിലാണ് ബൊനാലുവിന് തുടക്കമാകുക. എഡുരുക്കോലു എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അന്ന് ഘടത്തിന്റെ രൂപത്തില്‍ ദേവി വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. മൂന്നാമത്തെ ഞായറാഴ്ചയാണ് ബൊനാലു ജാത്ര(യാത്ര) . ബൊനാലുവുമായി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന സ്ത്രീകള്‍ ദേവിയെന്നാണ്  സങ്കല്പം.

പട്ടു സാരിയണിഞ്ഞ് സര്‍വാഭരണ വിഭൂഷിതരായാണ് സ്ത്രീകള്‍ ബൊനാലു സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. വിശ്വാസികള്‍ അവരുടെ കാല്‍കഴുകുന്ന ചടങ്ങ് പതിവാണ്. തെലുഗില്‍ മഹാകാളിയ്‌ക്ക് നാമഭേദങ്ങള്‍ ഏറെയുണ്ട്. യെല്ലമ്മ, പോച്ചമ്മ, മൈസമ്മ,പേദമ്മ, ദോക്കലമ്മ, അങ്കലമ്മ, മാരെമ്മ, നൂകലമ്മ എന്നിങ്ങനെയാണ് കാളീക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രങ്ങളിലേക്കെല്ലാം ബൊനാലു ജാത്രകള്‍ പുറപ്പെടും. 

ദേവിക്ക് പോതരാജു എന്നൊരു സഹോദരനുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.  പോതരാജുവും ബൊനാലുയാത്രയില്‍ പങ്കെടുക്കും. ചുവന്ന മുണ്ടുടുത്ത്, കൈകളില്‍ മണികള്‍ ധരിച്ച്, ശരീരം നിറയെ മഞ്ഞള്‍ പൂശി, നെറ്റിയില്‍ കുങ്കുമവും ധരിച്ചെത്തുന്ന പോതരാജുവിന്റെ രൂപം ഘോഷയാത്രയിലെ ചെണ്ടമേളത്തിനൊപ്പം നൃത്തം വെയ്‌ക്കും. ബോനം തലയിലേന്തിയ സ്ത്രീകളെ പോതരാജുവാണ് ക്ഷേത്രങ്ങളിലേക്ക് ആനയിക്കുക. ദേവിയുടെ രൂപത്തില്‍ അലങ്കരിച്ച ഒരു ചെമ്പുകലശം (ഘടം)  പരമ്പരാഗത പൂജാരി ദേഹമാസകലം മഞ്ഞള്‍ പൂശി തലയില്‍ ചുമക്കും. ആഘോഷങ്ങള്‍ക്കൊടുവില്‍ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ ഘടം നിമജ്ജനം ചെയ്യും. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.