Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഭരണത്തില്‍ ഭീകരാക്രമണം കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:23 am IST
in India

ന്യൂദല്‍ഹി:  നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ഭീകരാക്രമണം വന്‍തോതില്‍ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍. ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹീര്‍ ഇതുമായി ബന്ധപ്പെട്ടകണക്കുകള്‍ ഇന്നലെ പാര്‍ലെമന്റില്‍ വച്ചു.

2014 മുതല്‍ 2018വരെയായി ആകെ ആറ് ഭീകരാക്രമണങ്ങള്‍ മാത്രമാണ് ഉണ്ടായത്. 2014ല്‍ മൂന്നും 2015ലും  2016ലും 2018ലും  ഓരോന്നും. 2017ല്‍ ഒന്നുമുണ്ടായില്ല.

 അഞ്ചു വര്‍ഷത്തിനിടെ ഈ ഭീകരാക്രമണങ്ങളല്‍ കൊല്ലപ്പെട്ടവര്‍ പതിനൊന്നു പേര്‍ മാത്രം. അതേ സമയം ഏഴ് ഭീകരരെ കൊല്ലാനും സാധിച്ചു.

കശ്മീരില്‍ കൊല്ലപ്പെട്ടത് 838 ഭീകരര്‍

എന്നാല്‍ കശ്മീരില്‍ സ്ഥിതി വ്യത്യസ്ഥമാണ്.  2014ല്‍ 222 ഭീകരാക്രമണമാണ് നടന്നത്. 2016ല്‍ ഇത് 614 ആയി. ഇതില്‍ 138 പേരും 339 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടു. ഭീകരര്‍ക്കെതിരായ നടപടി ശക്തമാക്കിയതാണ് കാരണം. ഇക്കാര്യത്തില്‍ സൈന്യത്തിന് കൂടുതല്‍  അധികാരവും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ നിന്ന് വ്യക്തം. അഞ്ചു വര്‍ഷത്തിനിടെ 1708 ഭീകരാക്രമണങ്ങളാണ് ജമ്മുകശ്മീരിലുണ്ടായത്. 838 ഭീകരരെയാണ് സൈന്യം കൊന്നൊടുക്കിയത്.

ഭീകരാക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സും സുരക്ഷാ സേനകളും തമ്മില്‍ നല്ല ഏകോപനമാണ് ഇപ്പോഴുള്ളത്. കാര്യക്ഷമമായ ഈ സംവിധാനമാണ് ഭീകരാക്രമണം കുറയാന്‍ കാരണം. ആഹീര്‍ വിശദീകരിച്ചു. വിവിധ ഏജന്‍സികളുടെ സംയോജിത പ്രവര്‍ത്തനത്തിന് മള്‍ട്ടി ഏജന്‍സി സെന്റര്‍ (എംഎസി) ശക്തമാക്കി. ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തനം, കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമായി എല്ലാവരും പങ്കിടുന്നുമുണ്ട്. ഇതിനു പുറമേ ഭീകരതയെ നേരിടാന്‍ സംസ്ഥാനങ്ങളും പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സേനകളും കമാന്‍ഡോകളും (എന്‍എസ്ജി) സംസ്ഥാനങ്ങളെ സഹായിക്കുന്നുമുണ്ട്.

നക്‌സല്‍ ഭീകരതയും കുറഞ്ഞു

അഞ്ചു വര്‍ഷം കൊണ്ട് മാവോയിസ്റ്റ്, നക്‌സല്‍ ഭീകരതയും ഗണ്യമായി കുറഞ്ഞു. 2014ല്‍ 1091  ഇടത് ഭീകരാക്രമണം ഉണ്ടായി.  2018ല്‍ ഇത് 833 ആയി കുറഞ്ഞു. ഇടത് ഭീകരത മൂലമുള്ള മരണങ്ങളും കുറഞ്ഞു. 2014ല്‍ നക്‌സല്‍ ഭീകരാക്രമണങ്ങളില്‍ 222 പേരാണ് മരിച്ചത്. 2018ല്‍ ഇത് 173 ആയി. അതേസമയം ഏറ്റുമുട്ടലില്‍  മാവോയിസ്റ്റുകളും നക്‌സലുകളും കൊല്ലപ്പെടുന്നത് കൂടി. 2014ല്‍ 63 നക്‌സലുകളെയാണ് പോലീസ് വകവരുത്തിയതെങ്കില്‍ 2018ല്‍ ഇത് 225 ആയി.

വടക്കു കിഴക്കന്‍ മേഖലയിലെ ഭീകരത

വടക്കു കിഴക്കന്‍ മേഖലയിലെ തീവ്രവാദവും ഭീകരതയും കുറഞ്ഞു. 2014ല്‍ 824 ആക്രമണങ്ങളാണ്  ഉണ്ടായത്, 2018ല്‍ ഇത് 252 ആയി കുറഞ്ഞു. ഇത്തരം ആക്രമണങ്ങളില്‍ 2014ല്‍ 212   സാധാരണ ജനങ്ങളാണ് മരിച്ചതെങ്കില്‍ 2018ല്‍ മരണം 23 ആയി കുറഞ്ഞു. അതേസമയം 508 ഭീകരരെ വധിച്ചു, ആക്രമണങ്ങൡ 109 സുരക്ഷാ സൈനികരും മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.