Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധ്യാത്മിക ആചാര്യന്മാരെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 04:42 am IST
in Kerala

തൃശൂര്‍: ഹിന്ദുമത ആധ്യാത്മിക സ്ഥാപനങ്ങളെയും ആചാര്യന്മാരെയും പോലീസിനെയും സൈബര്‍ ഗുണ്ടകളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

രാജ്യം ബഹുമാനിക്കുന്ന മാതാ അമൃതാന്ദമയിയെ അയ്യപ്പഭക്തജന സംഗമത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പരസ്യമായി സിപിഎം ഭീഷണിപ്പെടുത്തുന്നു. അമൃതാനന്ദമയി മഠത്തിനെതിരെ നീചമായ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. കോഴിക്കോട് അദൈത്വാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമിയെയും സിപിഎം ഭീഷണിപ്പെടുത്തുകയാണ്. അയ്യപ്പ ഭക്തജന സംഗമത്തില്‍ പങ്കെടുത്ത വിശ്വാസികളെ തെരഞ്ഞുപിടിച്ചാണ് സര്‍ക്കാരിന്റെ വേട്ടയാടല്‍.

ജാലവിദ്യക്കാരനെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴുള്ള പെരുമാറ്റം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വ്യാജ സത്യവാങ്മൂലത്തില്‍ ദര്‍ശനം നടത്തിയ 51 സ്ത്രീകളുടെ ലിസ്റ്റില്‍ മൂന്ന് പേര്‍ പുരുഷന്മാര്‍. ആടിനെ പട്ടിയാക്കുന്ന രീതി മുമ്പ് പിണറായി ചെയ്തിട്ടുണ്ടെങ്കിലും പുരുഷനെ സ്ത്രീയാക്കുന്ന ഇന്ദ്രജാലക്കാരനായി മാറിയിരിക്കുകയാണിപ്പോള്‍ പിണറായി. കുംഭമാസം ഒന്നിന് നടതുറക്കുമ്പോള്‍ ശബരിമലയില്‍ ആചാര ലംഘനം നടത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയാല്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കും. ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബരിമല കര്‍മസമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി എല്ലാവിധ പിന്തുണയും നല്‍കും.

അമൃതം പദ്ധതിയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1000 കോടി രൂപ നഷ്ടപ്പെടുത്തുന്ന സ്ഥിതിയിലെത്തിച്ച് പിണറായി സര്‍ക്കാര്‍ ഭരണപരമായ വീഴ്ച വരുത്തി. ജനക്ഷേമ നടപടികളുമായല്ല സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രളയദുരന്തത്തിനു ശേഷം കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനു പകരം  രാഷ്‌ട്രീയ ലക്ഷ്യം വെച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. അയ്യപ്പവിശ്വാസികളോടുള്ള ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം അയ്യപ്പഭക്തജന സംഗമത്തിലൂടെ എല്ലാ സംഘടനകളിലുള്ളവരെയും ഒരു കുടക്കീഴില്‍ അണിനിരത്താനായെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സീറ്റ് തര്‍ക്കമില്ല;   എന്‍ഡിഎ മികച്ച വിജയം നേടും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യം മികച്ച വിജയം നേടുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. 

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ബിഡിജെഎസ് ഉള്‍പ്പെടെ എന്‍ഡിഎയിലെ ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണ്. ബിജെപിയിലും എന്‍ഡിഎയിലും സീറ്റിനു വേണ്ടി തര്‍ക്കമോ, അടിപിടിയോ ഉണ്ടാകില്ല. മറ്റു മുന്നണികളേക്കാള്‍ മുമ്പ് ഘടകകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനവും ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പൂര്‍ത്തിയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഫെബ്രുവരി രണ്ടാംവാരത്തോടെ പൂര്‍ത്തിയാക്കി കേന്ദ്ര നേതൃത്വത്തിന് ലിസ്റ്റ് കൈമാറും. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വവുമായി ആലോചിച്ച് അന്തിമ പട്ടിക പ്രഖ്യാപിക്കും.

വ്യക്തികളെയല്ല, വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി വിലയിരുത്തുന്നത്. 20 മണ്ഡലങ്ങളിലും ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മികച്ച സ്ഥാനാര്‍ത്ഥികളുമായുള്ള മികച്ച പാനലുമായിട്ടായിരിക്കും എന്‍ഡിഎ മത്സര രംഗത്തുണ്ടാകുക. എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രു. അഞ്ചിന് സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കും. ‘എന്റെ കുടുംബം-ബിജെപി കുടുംബം’ എന്ന പേരില്‍ 12 മുതല്‍ മാര്‍ച്ച് രണ്ടു വരെ ഗൃഹസമ്പര്‍ക്ക കാമ്പയിന്‍ നടത്തും. ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെ കേന്ദ്ര നേതാക്കളും നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.