Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാട്ടാന ഭീഷണി വീണ്ടും കാടുവെട്ട് തൊഴിലാളികള്‍ ആറളം ഫാം ഓഫീസ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 09:10 pm IST
in Kannur

ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാന ഭീഷണി. കശുമാവിന്‍ തോട്ടത്തിലെ കാടുവെട്ടുന്നതിനിടയില്‍ കാട്ടാനകളുടെ മുന്നില്‍പ്പെട്ട് ഭയന്നോടിയ തൊഴിലാളികള്‍ ആറളം ഫാം ഓഫീസ് ഉപരോധിച്ചു. 

ഇന്നലെ രാവിലെ ഫാമിലെ കശുമാവിന്‍ തോട്ടത്തില്‍ കാട് തെളിക്കാനെത്തിയ തൊഴിലാളികളുടെ മുന്നിലേക്കാണ് കാട്ടാനകള്‍ ചിഹ്നം വിളിച്ചെത്തിയത്. ഈ സമയത്തു നാല്‍പ്പതോളം സ്ത്രീ തൊഴിലാളികള്‍ ഫാമിലെ എട്ടാം ബ്ലോക്കില്‍ തൊഴിലിലേര്‍പ്പെട്ടിരുന്നു. ഭയന്ന് വിറച്ച തൊഴിലാളികള്‍ ചിതറിഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഫാമിന്റെ ഓടന്തോട് ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു. ഇതിനിടയില്‍ ഓഫീസിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഇവര്‍ ഓഫീസിലേക്ക് ഇരച്ചുകയറുകയും ചെയ്തു. 

തങ്ങളുടെ ജീവന് സുരക്ഷിതത്വം തരാതെ തൊഴിലെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ തൊഴിലാളികള്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഫാമിന്റെ ചുമതല വഹിക്കുന്ന ജില്ലാ കലക്ടറെ വിവരമറിയിക്കുകയും ജില്ലാ ഭരണകൂടം ഡിഎഫ്ഒ അടക്കമുള്ളവരുമായി ബന്ധപ്പെടുകയും ചെയ്തു. അടുത്തദിവസം തന്നെ ആനയെ തുരത്താനുള്ള നടപടി ഉണ്ടാകുമെന്ന ഉറപ്പ് ഡിഎഫ്ഒയില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും നല്‍കിയതോടെയാണ് തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചത്. 

ഫാമിലെ കാര്‍ഷിക മേഖലയിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിരുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തിവിട്ട് ഇനി വരാത്തരീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മേഖല ഇനിയും അശാന്തമായി തുടരും. മുന്‍പ് രാത്രികാലങ്ങളില്‍ മാത്രമുണ്ടായിരുന്ന ആക്രമണങ്ങളും മരണങ്ങളും ഇപ്പോള്‍ പാട്ടാപ്പകള്‍ സംഭവിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കയാണ്. 

കഴിഞ്ഞ വര്‍ഷം ഏക്കര്‍ കണക്കിന് കശുമാവിന്‍ തോട്ടങ്ങള്‍ കാട്ടാനഭീഷണി മൂലം കാശുവണ്ടി ശേഖരിക്കാതെ ഒഴിച്ചിടുകയായിരുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഫാമിന് സംഭവിച്ചത്. ഇത്തവണയും ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനകള്‍ മറഞ്ഞിരിക്കുന്നു എന്ന ഭയം മൂലം തൊഴിലാളികള്‍ ജോലിചെയ്യാന്‍ മടിക്കുകയാണ്. കാട്ടാനപ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടം ഫാമിന് ഇത്തവണയും ഉണ്ടാകും.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

Kerala

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

India

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു
Kerala

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.