Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സായുധസേനാ പതാകദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 03:17 am IST
in Vicharam

ഡിസംബര്‍ ഏഴ്. ഇന്ന് സായുധസേനാ പതാകദിനം. കര്‍ത്തവ്യത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ച ധീര സൈനികരെയും കര്‍ത്തവ്യ നിരതരായി രാഷ്‌ട്രസേവനം നടത്തുന്ന സൈനികരെയും ജീവിതത്തിന്റെ വസന്തകാലം മുഴുവനും രാഷ്‌ട്രത്തെ സേവിച്ച വിമുക്ത സൈനികരെയും അവരുടെയൊക്കെ ആശ്രിതരെയും കൃതജ്ഞതാപൂര്‍വം രാജ്യം സ്മരിക്കുന്ന സുദിനമാണിന്ന്. 

വീരമൃത്യു വരിച്ച സൈനികരുടെ ആശ്രതര്‍ക്കും യുദ്ധത്തിലും യുദ്ധേതര സാഹചര്യത്തിലും പരിക്കേറ്റ് വ്രണിതഹൃദയരായിക്കഴിയുന്നവര്‍ക്കും സേവനം പൂര്‍ത്തിയാക്കിവരുന്ന വിമുക്ത സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പണം സ്വരൂപിക്കുന്നത് സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍ നിന്നാണ്.

സായുധസേനാ പതാക വില്‍പ്പനയിലൂടെ ലഭിക്കുന്ന പണമാണ് ഈ ഫണ്ടിന്റെ ഉറവിടം. മുഖ്യമന്ത്രി പ്രസിഡന്റായുള്ള രാജ്യ സൈനിക ബോര്‍ഡും സായുധ സേനാ പതാക കമ്മറ്റിയുമാണ് ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കുന്നതും അതിനായി ധനവിനിയോഗം നടത്താന്‍ തീരുമാനമെടുക്കുന്നതും. സൈനികക്ഷേമ ഡയറക്ടറാണ് ഈ രണ്ട് സമിതികളുടെയും മെമ്പര്‍ സെക്രട്ടറി.

എല്ലാ വര്‍ഷവും സായുധസേനാ പതാകദിനമായ ഡിസംബര്‍ 7ന് മുന്‍പായി എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തീരുമാനങ്ങളെടുക്കും. പതാകദിനമായ ഡിസംബര്‍ 7ന്  രാവിലെതന്നെ പതാക വില്‍പ്പനയുടെ ഉദ്ഘാടനം നടക്കും. ഉദ്ഘാടനത്തിനുശേഷം എന്‍സിസി കേഡറ്റുകള്‍ പതാക വില്‍പ്പനയ്‌ക്കും ഹുണ്ടി ബോക്‌സില്‍ പണം സ്വരൂപിക്കുന്നതിനുമായി സമൂഹമധ്യത്തില്‍ ഇറങ്ങും. സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ തൊഴില്‍ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലൊക്കെ പോയി അവര്‍ സംഭാവന സ്വരൂപിക്കും.

ജില്ലാ സൈനിക ക്ഷേമ ഓഫീസുകള്‍ വഴിയും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് എന്‍സിസി കേഡറ്റുകള്‍ ഈ രീതിയില്‍ സംഭാവന സ്വരൂപിക്കുന്നുണ്ട്. സൈനിക ക്ഷേമ ഓഫീസുകളില്‍നിന്ന് പതാകകള്‍ തപാല്‍വഴി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ സ്ഥാപനങ്ങളിലും പതാകകള്‍ വില്‍പ്പനയ്‌ക്കായി നേരിട്ടയച്ച് പണം സ്വരൂപിക്കും. ഈ പ്രക്രിയ ആറുമാസത്തോളം നീണ്ടുനില്‍ക്കും. ടോക്കണ്‍ പതാകയ്‌ക്ക് 10 രൂപയും കാര്‍ പതാകയ്‌ക്ക് 20 രൂപയുമാണ് വില. ഏറ്റവും കൂടുതല്‍ പണം സ്വരൂപിക്കുന്ന ജില്ലയ്‌ക്കും എന്‍സിസി ബറ്റാലിയനും സ്‌കൂളിനും പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

പതാക വില്‍പ്പനയിലൂടെയും സംഭാവനകളിലൂടെയും സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ടില്‍ ലഭിക്കുന്ന പണത്തില്‍നിന്നും സൈനികരുടെ ആശ്രിതര്‍ക്കും വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കും വിവിധയിനം സാമ്പത്തിക സഹായം ചെയ്തുവരുന്നു. നിര്‍ധനരായ വിമുക്തഭടന്മാര്‍ക്കുള്ള അടിയന്തര സാമ്പത്തിക സഹായം, അവരുടെ മക്കള്‍ക്ക് നല്‍കിവരുന്ന വിവാഹ ഗ്രാന്റ്, വിധവകള്‍ക്ക് സ്വയം തൊഴിലിനായി നല്‍കുന്ന തയ്യല്‍മെഷീനുകള്‍, ക്യാന്‍സര്‍ ചികിത്സാ ഗ്രാന്റ്, വിമുക്തഭടന്മാര്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ പരിശീലനം കമ്പ്യൂട്ടര്‍ പരിശീലനം, ചികിത്സാ സഹായം, വിമുക്തഭടന്‍ മരണപ്പെട്ടാല്‍ നല്‍കുന്ന മരണാനന്തര ധനസഹായം, മക്കള്‍ക്ക് വിവിധയിനം മത്സരപ്പരീക്ഷകളെഴുതാന്‍ വേണ്ടി നല്‍കുന്ന കോച്ചിംഗ് ക്ലാസ് തുടങ്ങി മുപ്പതോളം സഹായധന പദ്ധതികള്‍ അക്കൂട്ടത്തില്‍പ്പെടും.

ജില്ലാ കളക്ടര്‍മാര്‍ പ്രസിഡന്റായി ജില്ലാ സൈനിക ബോര്‍ഡും പ്രവര്‍ത്തിക്കുന്നു. ജില്ലാ തലത്തിലുള്ള ക്ഷേമ പുനരധിവാസ പദ്ധതികള്‍ അവിടെയും ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. സായുധ സേനാപതാകകള്‍ വിറ്റ് പണം സ്വരൂപിക്കുന്നതില്‍ ജില്ലാ സൈനിക ബോര്‍ഡ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ജില്ലാ സൈനിക ബോര്‍ഡുകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന ധാരാളം ക്ഷേമ പുനരധിവാസ പദ്ധതികളുമുണ്ട്. ഇതിനായുള്ള പണം സ്റ്റേറ്റ് മിലിട്ടറി  ബനവലന്റ് ഫണ്ടില്‍നിന്നും ജില്ലകള്‍ക്ക് നല്‍കുന്നു. യുദ്ധം വരുമ്പോള്‍ സൈനികരെ ഓര്‍ക്കുകയും യുദ്ധം ഇല്ലാതിരിക്കുമ്പോള്‍ അവരെ വിസ്മരിക്കുകയും ചെയ്യുന്ന സാമൂഹ്യ രീതിയാണ് നമുക്കുള്ളത്. ആഭ്യന്തര കലാപങ്ങള്‍ അടിച്ചൊതുക്കല്‍, തീവ്രവാദികളെ അമര്‍ച്ച ചെയ്യല്‍ തുടങ്ങിയ അഖണ്ഡത കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തികളില്‍ സൈന്യം സദാ ജാഗരൂകരാണ്. ഭൂകമ്പം, പ്രളയ ദുരന്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം മുന്‍നിരയിലുണ്ടാകും. 

സായുധ സേനാ പതാകകള്‍ വാങ്ങിയും സംഭാവനകള്‍ നല്‍കിയും സായുധസേനാ പതാകനിധി വിപുലീകരിക്കാന്‍ നാം തയ്യാറാകണം. സൈനികരുടെ ആശ്രിതര്‍ക്കും വിമുക്ത സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നല്‍കുന്ന ക്ഷേമ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി അവരോടുള്ള കടമ നമുക്കങ്ങനെ നിറവേറ്റാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.