Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവികുളം സബ്കളക്ടറെ നീക്കിയതിന് പിന്നില്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:24 am IST
in Kerala

ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദഭൂമി കൈയേറ്റത്തില്‍ ഹിയറിങ് നടക്കുന്നതിനിടെ ദേവികുളം സബ്കളക്ടറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഉന്നത ഗൂഢാലോചന. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിനെ മാറ്റിയുള്ള തീരുമാനം വരുന്നത്. ശബരിമല വിഷയം കത്തിനില്‍ക്കെ ഇതിന്റെ മറപിടിച്ചായിരുന്നു മികവ് തെളിയിച്ച ഉദ്യോഗസ്ഥന്റെ സ്ഥാനചലനം. ശബരിമലയുടെ ക്രമസമാധാനത്തിന്റെ പ്രത്യേക ചുമതലയുള്ള അഡി. ഡിസ്ട്രിക് മജിസ്‌ട്രേറ്റായാണ് പ്രേംകുമാറിനെ മാറ്റിയത്. 

2017 നവംബര്‍ 11ന് ആണ് ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ പട്ടയം ദേവികുളം സബ്കളക്ടര്‍ വ്യാജമെന്ന് കണ്ടെത്തി റദ്ദാക്കിയത്. സംഭവത്തില്‍ വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കൈയേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കിയതിന് ജോയിസ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസുമെടുത്തു. 2001 സപ്തംബര്‍ ഏഴിനാണ് എംപിക്കും കുടുംബത്തിനും 28 ഏക്കറിന്റെ പട്ടയം ലഭിച്ചത്. ഈ സമയങ്ങളിലൊന്നും ഭൂമി പതിവ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്. 

ഭൂമി പതിവ് കമ്മിറ്റി പോലും അറിയാതെ എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ അതിവേഗം പട്ടയം നല്‍കിയതെന്നും പ്രേംകുമാറിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവം ഏറെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കെ ജോയിസ് ജോര്‍ജ് നല്‍കിയ അപ്പീലില്‍ ഇടുക്കി മുന്‍ കളക്ടര്‍ ജി.ആര്‍. ഗോകുല്‍ കേസില്‍ വാദം കേള്‍ക്കാന്‍ സബ് കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതുപ്രകാരം ജോയ്സ് ജോര്‍ജ് എംപി, അനൂപ് ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു, ഹിയറിങ് നടത്തി ഒന്നാമത്തെ ഹിയറിങ്ങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹാജരാക്കണമെന്ന് സബ് കളക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായില്ല. പിന്നീട് ജോയിസ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പുണ്ടാകുന്നതുവരെ ഈ കേസില്‍ ദേവികുളം സബ് കളക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. മുന്‍പ് ഇവിടെ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെയും ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലംമാറ്റിയത്. 2017 ജൂലൈ 21ന് ചുമതലയേറ്റ വി.ആര്‍. പ്രേകുമാര്‍ ഇദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു. 

സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താന്‍ മൂന്ന് തവണ കത്ത് നല്‍കിയിരുന്നതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഭൂമി വിഷയത്തില്‍ ഹിയറിങ് നടത്തിവരികയാണെന്നുമാണ് സബ് കളക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂ മന്ത്രിയും ജോയ്സ് ജോര്‍ജ് എംപി ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടുള്ളവരാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

Kerala

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.