Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുന്നപ്ര-വയലാര്‍ സമരം: രക്തസാക്ഷികള്‍ അജ്ഞാതര്‍, ദുരൂഹത നീക്കാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2018, 12:43 pm IST
in Kerala

ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ആരെന്ന് വെളിപ്പെടുത്താതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വന്തം അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും അപമാനിക്കുന്നു. രക്തരൂക്ഷിത പോരാട്ടത്തിന്റെ 72-ാമത് വാര്‍ഷികാചരണം നടത്തുമ്പോഴും രക്തസാക്ഷികള്‍ ആരെന്നോ, എത്രപേര്‍ കൊല്ലപ്പെട്ടെന്നോ അജ്ഞാതമായി അവശേഷിക്കുന്നു.

അഞ്ചു വര്‍ഷം മുമ്പ് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ കണക്കെടുക്കാന്‍ സമിതിയെ സിപിഎം നിയോഗിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ‘പുന്നപ്രയിലും മാരാരിക്കുളത്തും മേനാശേരിയിലും എല്ലാം വെടിയേറ്റ് മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഏതാണ്ട് ഒരു കണക്ക് ഉണ്ട്. പക്ഷെ വയലാറില്‍ മരിച്ചവരുടെ എണ്ണം എത്രയെന്നു പറയാന്‍ ആവില്ല. ഇരുന്നൂറിനും അഞ്ഞൂറിനും ഇടയ്‌ക്ക് എവിടെയും ആവാം യാഥാര്‍ഥ്യം. മണ്ഡപപ്പറമ്പിലെ വലിയ കുളത്തില്‍ മുഴുവന്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ടു മൂടി.’

കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പാര്‍ട്ടി കണ്ടെത്താന്‍ ശ്രമിക്കാത്തത് ബോധപൂര്‍വമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടി കൊട്ടിഘോഷിക്കുന്നത് പോലെ ആയിരങ്ങള്‍ കൊല്ലപ്പെട്ടില്ലെന്ന യാഥാര്‍ഥ്യം മാത്രമല്ല, സമരം പാര്‍ട്ടിയെ വളര്‍ത്താന്‍ അവര്‍ണ സമുദായങ്ങളെ കൂട്ടക്കുരുതി കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചന മാത്രമായിരുന്നെന്ന് തിരിച്ചറിയപ്പെടും എന്ന ഭയമാണ് സിപിഎമ്മിനെ കണക്കെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 

കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടി കൊല്ലപ്പെട്ടവര്‍ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പട്ടികജാതിക്കാരുമായിരുന്നു. 

പുന്നപ്ര- വയലാര്‍ സമരനായകരെന്ന് ചില നേതാക്കളെ വാഴ്‌ത്തുമ്പോള്‍ മരിച്ചുവീണ പട്ടിണിപ്പാവങ്ങളാരെന്ന് കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ ദുരൂഹതയുണ്ട്. നാല്‍പ്പതു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍ നടന്ന സമര പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ സിപിഎമ്മിന്റെ നിലവിലുള്ള സംഘടനാ ശേഷി ഉപയോഗിച്ച് നിസ്സാരമായി ശേഖരിക്കാവുന്നതേയുള്ളൂ. 

ഒളിവില്‍ പോയ വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ളവരെ സമരനേതാക്കളെന്ന് വാഴ്‌ത്തിപ്പാടുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ ഇന്നും അജ്ഞാതരായി അവശേഷിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.