Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

‘മീ റ്റു’ കാലത്തെ ബുക്കര്‍ പ്രൈസ് നോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 07:42 pm IST
in Literature

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ഷേക്‌സ്പിയര്‍ വചനം ചിലപ്പോഴെങ്കിലും ചേര്‍ച്ചയാകുന്നത് ഇങ്ങനേയും ആകാമെന്നു തോന്നുന്നു. പേരില്ലാത്ത ഒന്ന് പേരിനെക്കാള്‍ തലയെടുപ്പായി മാറുമ്പോഴാണത്. പേരില്ലാത്ത നായികയും പേരില്ലാത്ത നഗരവും  വലിയ വാര്‍ത്തയാകുന്നത് ഐറിഷ് നോവലിസ്റ്റ് അന്ന ബേണ്‍സിന്റെ നോവല്‍ മില്‍ക് മാന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് നേടുമ്പോഴാണ്. ഇതിലെ പതിനെട്ടുകാരിയായ നായികയ്‌ക്കും അവളുടെ നഗരത്തിനും പേരില്ല എന്നതും ഈ നോവലിന്റെ പ്രത്യേകതയാണ്.

പേരിനു പകരം മിഡില്‍ സിസ്റ്ററെന്നു നോവലിസ്റ്റു പറയുന്ന ഒരു പതിനെട്ടുകാരിയുടെ തന്നെക്കാള്‍ ഏറെപ്രായമുള്ള ഒരാളുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മില്‍ക് മാനിലെ ഇതിവൃത്തം. മില്‍ക് മാന്‍ എന്നു പേരുകൊടുത്തിട്ടുള്ള പാരാമിലിട്ടറിക്കാരനും അതിശക്തനുമായ ഇയാളില്‍ നിന്നും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയാകുന്നു. ക്രൂരതയുടേയും ചെറുത്തുനില്‍പ്പിന്റേയുംകൂടി കഥയാണിത്. അന്‍പത്തിയാറ് വയസുകാരിയായ അന്ന ബേന്‍സിന്റെ മൂന്നാമത്തെ നോവലാണ് മില്‍ക് മാന്‍. 2002 ല്‍ ഓറഞ്ച് പ്രൈസ്‌നേടിയ ബേണ്‍സിന്റെ  നോ ബോണ്‍സ് നോവലിനുശേഷം പതിനാറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ  നോവല്‍ പുറത്തിറങ്ങുന്നത്. എഴുത്തിനു പകരം ജീവിക്കാന്‍വേണ്ടി മറ്റു ചില സംരംങ്ങളുമായി പോകുകയായിരുന്നു താനെന്നും പുരസ്‌ക്കാര തുക കടം വീട്ടാനും മറ്റ് വീട്ടാവശ്യങ്ങള്‍ക്കുമായി ചെലവിടുമെന്നും നോവലിസ്റ്റ്  പറയുന്നു.

അവിശ്വസനിയമാംവിധം ഒറിജിനല്‍ എന്നാണ് പുരസ്‌ക്കാരസമിതിയിലെ പ്രധാനിയും തത്വചിന്തകനുമായ  ക്വാം ആന്തണി അപ്പിയെ മില്‍ക് മാനെ വിശേഷിപ്പിച്ചത്. തങ്ങളാരും തന്നെ ഇത്തരമൊരു നോവല്‍ ഇതിനുമുന്‍പൊരിക്കലും  വായിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പരമ്പരാഗത ചിന്തയ്‌ക്കെതിരെ വ്യത്യസ്തമായ രീതിയിലാണ് നോവലിസ്റ്റിന്റെ എഴുത്തെന്നും നല്ല തെളിമയുള്ള ഭാഷയാണെന്നും വിനോദത്തെക്കാളും പക്വമായ വായനയാണ് നോവല്‍ ആവശ്യപ്പെടുന്നതെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ടിലെ വിവിധപേരിലുള്ള മനുഷ്യവിഭജനവും അതിനിടയില്‍ ആളാകാന്‍ ശ്രമിച്ച് കരുത്തുകാട്ടി ക്രൂരത ചെയ്യുന്നവരുമുണ്ടെന്ന് എഴുത്തുകാരി നോവലില്‍ വെളിപ്പെടുത്തുന്നു. ഇങ്ങനെ മനുഷ്യനുമേല്‍ കുതിരകേറി തന്റെ ഇംഗീതം നടപ്പാക്കുന്ന ഒരു ശക്തനാണ് ഈ നോവലിലെ മില്‍ക് മാനും. അയാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ നടന്നത് ലൈംഗിക ദാഹത്തോടെയാണ്. ആഗോള വ്യാപകമാകുന്ന ഈ മീ റ്റു കാലത്ത് പീഡനങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാകുന്നുണ്ട് മില്‍ക് മാന്‍ എന്നും പുരസ്‌ക്കാര സമിതി വിലയിരുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.