Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവര്‍ നീതിക്കായ് ജ്വലിച്ചവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2018, 01:01 am IST
in Kerala

കുറവിലങ്ങാട്: രണ്ട് മാസത്തെ പോലീസ് അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സിസ്റ്റര്‍ അനുപമയ്‌ക്കും സഹപ്രവര്‍ത്തകര്‍ക്കും അത് സംതൃപ്തിയുടെ നിമിഷങ്ങളായി.

അസാധ്യമെന്ന് തോന്നുന്ന ഇത്തരമൊരു നിയമനടപടിയിലേക്ക് പോലീസിനേയും സര്‍ക്കാരിനേയും എത്തിച്ചത് കുറവിലങ്ങാട് മഠത്തില്‍ നിന്ന് പുറത്ത് വന്ന് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളുടെ നിശ്ചയദാര്‍ഢ്യമാണ്. 

ഇരയായ കന്യാസ്ത്രീയെ സ്വന്തം തണലില്‍ നിര്‍ത്തുകയും സഹപ്രവര്‍ത്തകരേയും കൂട്ടി തെരുവിലിറങ്ങുകയും ചെയ്ത സിസ്റ്റര്‍ അനുപമ, പ്രിയപ്പെട്ട സഹപ്രവര്‍ത്തകയ്‌ക്കായി എല്ലാം ത്യജിച്ചു പോരാട്ടം നടത്തിയ സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ആന്‍സിറ്റ, സിസ്റ്റര്‍ ജോസഫിന്‍, സിസ്റ്റര്‍ ആല്‍ഫി. 

നീതി തേടി തെരുവിലെത്തിയ ഇവര്‍ അഞ്ച് പേര്‍ ചേര്‍ന്ന് നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ വിജയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

ബിഷപ്പിനെതിരായ കേസിലെ പരാതിക്കാരിയുടെ അടുത്ത സഹപ്രവര്‍ത്തകരായിരുന്നു ഈ അഞ്ച് കന്യാസ്ത്രീകളും. കുറവിലങ്ങാട് മഠത്തില്‍ വര്‍ഷങ്ങളായി ഒരുമിച്ചു താമസിക്കുന്ന ഇവര്‍ തങ്ങള്‍ അമ്മയെന്നു വിളിച്ചു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കന്യാസ്ത്രീയ്‌ക്കു വേണ്ടിയാണ് മഠത്തിന്റെ ചിട്ടവട്ടങ്ങളും നിയമങ്ങളും മറികടന്ന് പുറത്തേക്ക് വന്നതും നിയമപോരാട്ടം ഏറ്റെടുത്തതും. ഇരയായ കന്യാസ്ത്രീയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സിസ്റ്റര്‍ അനുപമ തുടക്കം തൊട്ടേ അവര്‍ക്കൊപ്പമുണ്ടായിരുന്നു. തനിക്കുണ്ടായ പീഡനത്തെക്കുറിച്ച് സഭയ്‌ക്കുള്ളില്‍ പരാതിപ്പെട്ട കന്യാസ്ത്രീയ്‌ക്ക് അതിന്റെ പേരില്‍ ഭീഷണിയും ഒറ്റപ്പെടുത്തലും ഉണ്ടായപ്പോള്‍ അവര്‍ക്ക് ധൈര്യം നല്‍കി കൂടെ നിന്നത് സിസ്റ്റര്‍ അനുപമയാണ്.  

കന്യാസ്ത്രീകള്‍ സഭയുടെ ചട്ടങ്ങള്‍ മറികടന്നാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമാണ്. കുടുംബമടക്കം പള്ളിവിലക്ക് നേരിടുകയോ മരണാനന്തരം അടക്കം ചെയ്യാന്‍ സെമിത്തേരി കിട്ടാതെ വരികയോ വരെ ചെയ്യാം. നല്ല രീതിയിലും പിന്നീട് ഭീഷണിയുടെ സ്വരത്തിലും സിസ്റ്റര്‍ അനുപമയ്‌ക്കും സംഘത്തിനും ഇതെല്ലാം കേള്‍ക്കേണ്ടി വന്നു. എന്നാല്‍ അവര്‍ പിന്മറിയില്ല, പതറിയില്ല.

പരാതി നല്‍കിയ കന്യാസ്ത്രീയുടെ പ്രതിനിധിയായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് സിസ്റ്റര്‍ അനുപമയാണ്. കന്യാസ്ത്രീ നേരിട്ട അനീതിയും അപമാനവും ലോകത്തെ ബോധ്യപ്പെടുത്താനും വേണ്ട പിന്തുണ നേടിയെടുക്കാനും അനുപമയ്‌ക്കായി. 

ബിഷപ്പിന്റെ അറസ്റ്റ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സിസ്റ്റര്‍ അനുപമ വളരെ ശാന്തമായാണ് സംസാരിച്ചു തുടങ്ങിയതെങ്കിലും ഒരുവേള അവര്‍ക്ക് വാക്കുകള്‍ നഷ്ടപ്പെട്ടു, ശബ്ദമിടറി. എങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് സമാനതകളില്ലാത്ത ഈ പോരാട്ടത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു… സത്യം പരാജയപ്പെടില്ലെന്ന് ഓര്‍മിപ്പിച്ചു. 

എല്ലാത്തിനുമൊടുവില്‍ ഇനിയൊരു ഫ്രാങ്കോ ഉണ്ടാവരുതെന്ന പ്രതീക്ഷയും ഈ സംഭവത്തോടെ സ്വയം നവീകരിക്കുകയും മാറുകയും ചെയ്യുമെന്ന ആഗ്രഹവും അവര്‍ പങ്കുവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍
India

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.