Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജലന്ധര്‍ ബിഷപ്പിനെതിരെ സത്യവാങ്മൂലത്തില്‍ പോലീസ് നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2018, 02:34 am IST
in Kerala

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുമ്പോള്‍, ഒരു മാസം മുമ്പ് ഹൈക്കോടതിയില്‍  പോലീസ് നല്‍കിയ സത്യവാങ്മൂലം ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തുന്നു. 

സത്യവാങ്മൂലത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി: കെ. സുഭാഷ് നിരത്തുന്ന തെളിവുകള്‍ ഇങ്ങനെ-

– 2018 ജൂണ്‍ 29: സന്ദര്‍ശക ഡയറി പ്രകാരം ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് ഹോം സന്ദര്‍ശിച്ചിട്ടുണ്ട്. പരാതിയില്‍ പറയുന്ന 2014 മെയ് അഞ്ചിനും 2016 സെപ്തംബര്‍ 23 നും ഇടയില്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചു. മുറി നമ്പര്‍ 20 ഉപയോഗിച്ചു. കോട്ടയത്തുനിന്നുള്ള സയന്റിഫിക് അസിസ്റ്റന്റ് പരിശോധിച്ചുറപ്പാക്കി. 

– 164 മൊഴി: സിആര്‍പിസി 164 പ്രകാരമുള്ള മൊഴിയില്‍ നിന്ന് പരാതിക്കാരി ബിഷപ്പിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് മനസിലാകുന്നു.

– ലുക്കൗട്ട്: ജൂലൈ 10ന്, ബിഷപ് ഇന്ത്യ വിട്ടു പോകാതിരിക്കാന്‍ കോട്ടയം പോലീസ് സൂപ്രണ്ട് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. 

പാലാ ബിഷപ്പിനെ ജൂലൈ 14ന് ചോദ്യം ചെയ്ത്, പരാതിക്കാരി ബിഷപ്പിനോട് പരാതിപ്പെട്ടിരുന്നുവെന്ന് ഉറപ്പാക്കി. പരാതിയില്‍ പരാമര്‍ശിക്കുന്നവരില്‍ തലയാഴത്തുള്ള സിസ്റ്ററേയും കടുത്തുരുത്തിയിലുള്ള, മറ്റൊരു സിസ്റ്ററുടെ അമ്മയേയും കണ്ട് വിശദീകരണമെടുത്തു. ഈ സിസ്റ്റര്‍മാര്‍ ജലന്ധര്‍ അതിരൂപതയുടെ കീഴിലുള്ള മിഷണറി ഓഫ് ജീസസിലുള്ളവരാണ്. 

– ഇടുക്കിയിലെ പൊന്‍മുടി, അടിമാലിയിലെ കൂമ്പന്‍പാറയില്‍ പോയി, കോണ്‍വന്റ് ഉപേക്ഷിച്ചുപോയ സിസ്റ്ററെ കാണാന്‍ ശ്രമിച്ചു. അതിനു കഴിഞ്ഞില്ല. ജൂലൈ 16ന് ഈ സിസ്റ്ററിന്റെ അമ്മയുടെ മൊഴിയെടുത്തു.

– ചേര്‍ത്തല പള്ളിപ്പുറത്ത് മിഷണറീസ് ഒാഫ് ജീസസിലെ ഒരു സിസ്റ്ററുടെ അച്ഛന്റെ മൊഴി ജൂലൈ 17ന് എടുത്തു. സിസ്റ്റര്‍ അച്ഛന് എഴുതിയ കത്തില്‍ ‘ഞാന്‍ അപകടത്തിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ബിഷപ് ഫ്രാങ്കോ ആണെന്നും’ പറയുന്നുവെന്ന് ഉറപ്പാക്കി

– ജൂലൈ 18 ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ചോദ്യം ചെയ്തു.

– 19ന് പരാതിക്കാരിയില്‍നിന്ന്, മാര്‍ ആലഞ്ചേരിക്ക് ബിഷപ്പിനെക്കുറിച്ച് ഫോണില്‍ പരാതിപ്പെട്ടത് സംബന്ധിച്ച് മൊഴിയെടുത്തു.

– ജൂലൈ 30 ന് എറണാകുളം അതിരൂപതയിലെ ഫാ. ആന്റണി വട്ടപ്പറമ്പിലിനെ ചോദ്യം ചെയ്തു.

– ജൂലൈ 31 ന്, ബിഷപ് ഫ്രാങ്കോ കുറവിലങ്ങാട് മിഷന്‍ ഹോമിലേക്ക് പോയ വാഹനത്തിന്റെ രേഖകള്‍ കണ്ടുകെട്ടി. 

– ആഗസ്റ്റ് മൂന്നിന് അന്വേഷണത്തിനായി ദല്‍ഹിയില്‍ പോയി, കേസിലെ മുഖ്യ സാക്ഷിയുടെയും ഭര്‍ത്താവിന്റെയും മൊഴി എടുത്തു. അവിടുന്ന് മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പോയി, അവിടെ ഉജ്ജയിന്‍ അതിരൂപതാ ബിഷപ് സെബാസ്റ്റിയന്‍ വടക്കേലിനെ ചോദ്യം ചെയ്ത് മൊഴിയെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.