Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു മാസത്തിനിടെ രണ്ടു പ്രളയം;കരകയറാതെ കുട്ടനാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2018, 02:26 am IST
in Kerala

ആലപ്പുഴ: പ്രളയക്കെടുതി വിട്ടൊഴിയാതെ കുട്ടനാട്ടുകാര്‍. ഒരു മാസത്തിനിടെ രണ്ടു പ്രളയത്തെയാണ് കുട്ടനാട്ടുകാര്‍ നേരിട്ടത്. ജൂലൈ 16നാണ് കുട്ടനാട്ടില്‍ ആദ്യം വെള്ളം ഉയരുന്നത്. കൃത്യം ഒരു മാസം പിന്നിട്ടപ്പോള്‍ മഹാപ്രളയവും കുട്ടനാടിനെ വിഴുങ്ങി. ആദ്യ പ്രളയകാലം മുതല്‍ ദുരിതം അനുഭവിക്കുകയാണ് കുട്ടനാട്ടുകാര്‍. പ്രളയ കെടുതിയില്‍ നിന്ന് സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങള്‍ കരകയറി തുടങ്ങിയപ്പോള്‍ കുട്ടനാട്ടിലെ കൈനകരിയടക്കമുള്ള പഞ്ചായത്തുകളില്‍ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

 ദുരിതാശ്വാസക്യാമ്പുകളില്‍ നിന്ന് നിര്‍ബന്ധിച്ച് മടക്കി അയക്കുന്നതിനാല്‍ ബന്ധുവീടുകളും, ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വാടകവീടുകളുമാണ് പലര്‍ക്കും അഭയം. തൊഴിലില്ലാത്തതിനാല്‍ വാടകപോലും കൊടുക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ പറയുന്നു. വീടുകളിലേക്ക് മടങ്ങിയവരുടെ അവസ്ഥയാണ് പരിതാപകരം. ഒന്നര മാസത്തോളമായി വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ എപ്പോള്‍ നിലംപതിക്കുമെന്ന് പറയാനാകില്ല. കൈനകരി പഞ്ചായത്തില്‍ ബഹുഭൂരിപക്ഷം വീടുകളും തകര്‍ച്ചാ ഭീഷണയിലാണ്. പല വീടുകള്‍ക്കും ചരിവ് സംഭവിച്ച് കഴിഞ്ഞു. ഇവിടങ്ങളില്‍ ഏങ്ങനെ താമസിക്കുമെന്ന ചോദ്യത്തിന് അധികൃതര്‍ക്ക് മറുപടിയില്ല. 

തകര്‍ന്ന വീടുകള്‍ ഏപ്പോള്‍ പുനര്‍നിര്‍മിക്കുമെന്നോ, അറ്റകുറ്റപണി നടത്താന്‍ സഹായധനം എപ്പോള്‍ നല്‍കുമെന്നോ യാതൊരു എത്തും പിടിയുമില്ല. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളായി മാറി. 

എല്ലാം സുഭദ്രമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാരും പിന്മാറിയ അവസ്ഥയാണ്. പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളുടെ കുറവാണ് മറ്റൊരു പ്രശ്‌നം. കക്കൂസുകളുടെ സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന് കക്കൂസുകള്‍ വെള്ളംകയറി ഉപയോഗ ശൂന്യമായി.  

  മറ്റൊരു പ്രധാന പ്രശ്‌നം ശുദ്ധജലദൗര്‍ലഭ്യമാണ്. കിണറുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമാണ്. ചെളിയും മാലിന്യവും കിണറുകളില്‍ നിറഞ്ഞു. 

ആറുകളിലെ വെള്ളം കലങ്ങി മറിഞ്ഞ അവസ്ഥയിലാണ്. കൂടാതെ മറ്റു പ്രദേശങ്ങളില്‍ നിന്ന് കന്നുകാലികളുടെ ശവശരീരങ്ങളും, മാലിന്യങ്ങളും കുട്ടനാട്ടില്‍ അടിയുകയാണ്. പകര്‍ച്ചവ്യാധി ഭീഷണിയും തലപൊക്കിക്കഴിഞ്ഞു. സേവാഭാരതി അടക്കമുള്ള സന്നദ്ധസംഘടനകള്‍ എത്തിക്കുന്ന ശുദ്ധജലമാണ് കുട്ടനാട്ടുകാരുടെ ആശ്രയം.

 വരും ദിവസങ്ങളില്‍ കുട്ടനാട് നേരിടുന്ന പ്രധാന വെല്ലുവിളി പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനമാണ്. പാടശേഖരത്തിന്റെ പുറംബണ്ടില്‍ താമസിക്കുന്നവരുടെ വീടുകളില്‍ നിന്നും വെള്ളമിറങ്ങാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരും. മോട്ടോര്‍വച്ച്  വെള്ളം അടിച്ച്കളയുക എന്നതാണ് ആകെയുള്ള മാര്‍ഗം. എന്നാല്‍ ഇവിടുത്തെ മോട്ടോറുകളെല്ലാം വെള്ളത്തിനടിയിലാണ്. കൂടിയ ശേഷിയുള്ള  മോട്ടോര്‍ ഉപയോഗിച്ച് കുറഞ്ഞത് ഒരാഴ്ചയെങ്കിലും വെള്ളം പുറത്തേക്ക് ഒഴുക്കിയാലേ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുകയുള്ളു. 

പാടശേഖരകമ്മറ്റികളോട് വെള്ളം പമ്പ് ചെയ്ത് കളയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും പണം ഇല്ലെന്ന പരിദേവനമാണ് അവര്‍ക്ക്. പമ്പിങ്ങിനുള്ള പണം സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കിയാല്‍ മാത്രമെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.