Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്തിനുമേതിനും ബക്കറ്റ് പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 01:18 am IST
inVicharam

ദേശീയ പാര്‍ട്ടികള്‍ മുതല്‍ ഈര്‍ക്കിലിപ്പാര്‍ട്ടികള്‍ വരെ പാര്‍ട്ടി ഫണ്ടിലേക്കും, സമ്മേളനങ്ങള്‍ക്കുമായി ലക്ഷങ്ങളാണ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നത്. കേരള ജനത പ്രളയ ദുരിതം നേരിടുന്ന ഈ വേളയില്‍ വീണ്ടും ബക്കറ്റ് പിരിവുമായ് ഇറങ്ങുന്ന പാര്‍ട്ടികളോട് ഒരു ചോദ്യം. മുമ്പ് നിങ്ങള്‍ പിരിച്ചതില്‍ നിന്ന് ഒരു പങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക്, നല്‍കണോ അതോ വീണ്ടും പിരിവുമായിറങ്ങണോ.? 

ഈ കാര്യത്തില്‍ ഓരോ പാര്‍ട്ടികളും ആത്മപരിശോധന നടത്തണം. പലപ്പോഴും ഇത്തരത്തില്‍ പിരിച്ചെടുക്കുന്നവയെല്ലാം സ്വന്തം കീശയിലേക്ക് തന്നെയാണ് പോകുന്നതെന്ന് മലയാളികള്‍ക്ക് ബോധ്യമായി കഴിഞ്ഞിട്ടുമുണ്ട്.

 ഓഖി ചുഴലി കൊടുങ്കാറ്റ് വിതച്ച അവസരത്തിലും സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെയും കാണാതായ തൊഴിലാളികളുടെയും കുടുംബങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ പിരിച്ച ഫണ്ടുകളുടെയും മറ്റും കാര്യം നമുക്ക് മറക്കാന്‍ കഴിയില്ല. 

അതൊന്നും തന്നെ എത്തെണ്ടവരില്‍ എത്തിയിട്ടുപോലുമില്ല. എന്തിനുമേതിനും ബക്കറ്റ് പിരിവിനിറങ്ങുന്ന ഇത്തരക്കാരെ നാം തിരിച്ചറിയേണ്ടതുണ്ട്.

രേഷ്മ രാധാകൃഷ്ണന്‍, തിരുവനന്തപുരം

ഭക്ഷ്യസാധനങ്ങള്‍ അര്‍ഹതപ്പെട്ടവരിലെത്തിക്കണം

ദുരിതബാധിതര്‍ക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അവശ്യസാധനങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കെട്ടിക്കിടക്കുന്നു എന്ന വാര്‍ത്തകള്‍ അത്യന്തം സങ്കടം സൃഷ്ടിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ അടക്കം ദിവസങ്ങളോളം കെട്ടിക്കിടന്നിട്ടും ഇതു ക്യാമ്പുകളിലേക്ക് എത്തിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. ഇവ എത്രയും വേഗം അര്‍ഹതപ്പെട്ടവരിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

സുനില്‍, എറണാകുളം

തെറ്റായ പ്രസ്താവനകളെ കേട്ടില്ലെന്ന് വെയ്‌ക്കാം

പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നത് വലിയൊരു ദൗത്യമാണ്. അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ കഴിയു. ഇതിനിടയില്‍ കല്ലുകടിപോലെ അലോസരപ്പെടുത്തുന്ന ചില പ്രസ്താവനകള്‍ നമുക്ക് കേട്ടില്ല എന്ന് വെയ്‌ക്കാം. കാരണം നമുക്ക് മുന്നിലുള്ളത് വലിയൊരു ലക്ഷ്യമാണ്.

പ്രളയം എല്ലാം കവര്‍ന്നെടുത്ത് ഇനി എന്ത് എന്ന ചിന്തയോടെ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു ജനതയാണ് നമുക്ക് മുന്നിലുള്ളത്. ഒരു രാത്രിയില്‍ ഇരച്ചെത്തിയ പ്രളയം തകര്‍ത്തെറിഞ്ഞത് ഇതുവരെ അവര്‍ വിയര്‍പ്പൊഴുക്കി പടുത്തുയര്‍ത്തിയ എല്ലാമാണ്. ഉടുമുണ്ടും, ജീവനും മാത്രം കൈമുതലായുള്ളവര്‍ക്ക് നേരെ വരുന്ന സഹായഹസ്തങ്ങളെ പിന്‍തിരിപ്പിക്കുന്ന ഏതൊരു പ്രസ്താവനയും ജനം തിരിച്ചറിയണം.

രജിത് മുതുവിള, തിരുവനന്തപുരം

സേവനം ചെയ്തവരെ മറക്കരുത്

കേരളത്തിലെ വെള്ളപ്പൊക്കക്കെടുതി നിവാരണ ശ്രമങ്ങള്‍ക്കായി സായുധസേനകളെ വിന്യസിച്ചതിനെ സംബന്ധിച്ച് വന്ന അഭിപ്രായങ്ങളില്‍ മിക്കതും സായുധസേനകളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതാണ്. സായുധസേനകളെപ്പറ്റിയുള്ള അറിവില്ലായ്‌മയാണത് കാണിക്കുന്നത്. ഒരു മന്ത്രിയുടെ പ്രസ്താവന കണ്ടു, പട്ടാളക്കാരന്‍ വന്നാല്‍ യന്ത്രത്തോക്കും പിടിച്ചുകൊണ്ട് നില്‍ക്കുകയേയുള്ളു എന്ന്. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിട്ട് എന്നു പറഞ്ഞതുപോലെയാണത്. 

പട്ടാളത്തിന് ഇത്തരം അവസ്ഥകളില്‍ ഭരണഘടനാപരമായി പലതും ചെയ്യാനുണ്ട്. നമ്മുടെ സായുധസേനകളെ ശത്രുക്കളായി കാണുന്നതുകൊണ്ടാണ് പ്രശ്‌നം. മേജര്‍ ഹേമന്ത് ചെയ്തതു നോക്കൂ. അദ്ദേഹം സ്വയമേ സ്വന്തം അവധി റദ്ദാക്കിയാണ് രക്ഷാദൗത്യത്തിനായി രംഗത്തിറങ്ങിയത്. കൂടാതെ അവധിയിലായിരുന്ന മറ്റ് പട്ടാളക്കാരോടും കഴിയാവുന്നിടത്തോളം ജീവനുകളും സ്വത്തും സംരക്ഷിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇതാണ് പട്ടാളത്തിന്റെ കടമയും പാരമ്പര്യവും.

 കേരളത്തില്‍ അതിശക്തമായ മഴക്കും പ്രളയക്കെടുതികള്‍ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അപ്പോള്‍തന്നെ പട്ടാളത്തെ വിളിക്കേണ്ടതും നിയന്ത്രണം അവരെ ഏല്‍പിക്കേണ്ടതും ആയിരുന്നു. എങ്കില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വരെ ആവശ്യമെങ്കില്‍ അവര്‍ക്ക് തുറക്കാമായിരുന്നു. പിന്നീട് സുപ്രീം കോടതിയില്‍ വിശദീകരിച്ചാല്‍ മതി. കുറെയേറെ മനുഷ്യജീവനും സ്വത്തുക്കളും സംരക്ഷിക്കപ്പെടുമായിരുന്നു. പട്ടാളത്തിന് ഇതിനേക്കാള്‍ ഭീഷണമായ വെള്ളപ്പൊക്ക കെടുതികള്‍ വിജയകരമായി കൈകാര്യം ചെയ്ത അനുഭവവും പരിചയവുമുണ്ട്. ആസാമിലേയും ബംഗാളിലേയും വെള്ളപ്പൊക്കങ്ങള്‍ ഉദാഹരണം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു ഭരണാധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. എന്നിട്ടും പലയിടത്തും സൈന്യത്തിന്റെ സേവനത്തെ ചെറുതാക്കിക്കാളിക്കാന്‍ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇപ്പോഴും ശ്രമിക്കുന്നു.

കെ. വേലായുധന്‍, കോഴിക്കോട്

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

India

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

India

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Kerala

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

India

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.