Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വെള്ളപ്പൊക്കം നോവലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 11:30 am IST
in Literature

ഒന്നുകില്‍ ഉപേക്ഷിച്ചുപോക്ക്. അല്ലെങ്കില്‍ തിരിച്ചുവരവ്. രണ്ടിലും പലായനത്തിന്റെ വേദനയും നഷ്ടങ്ങളുടെ ആഴവും ആവേശഭരിതമായ വീണ്ടെടുപ്പുമുണ്ട്. എം.ടിയുടെ അസുരവിത്തിലെ കഥാപാത്രം ഗോവിന്ദന്‍കുട്ടി തിരിച്ചുവരാനാണ് യാത്രയാകുന്നത്. പ്രളയവും യുദ്ധവും ഭൂകമ്പവും കലാപങ്ങളും വ്യക്തിപരവും തുടങ്ങി  അനവധികാരണങ്ങളുണ്ട് ഈ പോക്കിനും വരവിനും. ഇനിയും തലതുവര്‍ത്തിത്തീരാത്ത കേരളത്തിലെ ഈ പ്രളയകാലത്ത് ഇക്കാര്യങ്ങളൊും വിശദീകരിക്കാതെ വ്യക്തമാകുതാണ്. പ്രളയത്തില്‍ അഭയാര്‍ഥികളായി പലായനംചെയ്തവര്‍  തന്നിടങ്ങളിലേക്കു തിരിച്ചെത്തുതു പക്ഷേ, ആവേശത്തോടെയല്ല. ദുരന്തത്തിനുശേഷമുള്ള തീരാത്ത ദുരിതത്തിലേക്കാണ്. 

കേരളത്തിലെ ഈ മഹാപ്രളയകാലത്തെക്കുറിച്ച് നാളെ കഥയും കവിതയും നോവലും അനുഭവങ്ങളുമൊക്കെയായി നിരവധി ആധിയുടെ സാഹിത്യം ഉണ്ടാകാം. നാട്കണ്ട ഏറ്റവും വലിയ പ്രളയമെന്ന് ഇന്നും വിളിപ്പേരുള്ള 99 ലെ(1924) വെള്ളപ്പൊക്കത്തെക്കുറിച്ച് തകഴി എഴുതിയ കഥ വെള്ളപ്പൊക്കത്തില്‍ ഈയവസരത്തില്‍ വലിയ ചര്‍ച്ചയാകുുണ്ട്. ഒരമ്പലത്തിന്റെ മുകള്‍ത്തട്ടില്‍ മനുഷ്യനും ആടും പട്ടിയും പൂച്ചയും കന്നുകാലികളുമുള്‍പ്പെടെ ജന്തുലോകം രക്ഷപെട്ടു നില്‍ക്കുകയും തന്റെ വീട്ടിലേക്ക് മുതലയും പാമ്പും മോഷ്ടാക്കളും കേറിവരാതിരിക്കാനായി നിര്‍ത്താതെ കുരച്ചുകൊണ്ടിരിക്കു നായയേയും മറ്റും വളരെ ഹൃദയസുന്ദരമായാണ് തകഴി അവതരിപ്പിക്കുത്. ദുരന്തം മനുഷ്യനെ എല്ലാം മറന്ന് ഒന്നാക്കുന്നുവെന്ന മഹത്തായ സന്ദേശമാണ് ഈ കഥ വിളിച്ചുപറയുത്. 

 പ്രളയ ദുരന്തത്തെക്കുറിച്ച് നിരവധി സിനിമകളും കഥകളും നോവലുമൊക്കെ ഉണ്ടായിട്ടുണ്ട്. പ്രളയത്തേയും പ്രളയാനന്തര ജീവിതത്തേയും പ്രമേയമാക്കി അടുത്തകാലത്ത് രണ്ടു നോവലുകള്‍ ഇറങ്ങിയിട്ടുണ്ട്. പ്രളയത്തെക്കുറിച്ചാകുമ്പോള്‍ വെള്ളപ്പൊക്കം എ പേരിനെക്കാള്‍ വലിയ തലക്കെട്ട് ഇല്ലാത്തതിനാലായിരിക്കാം രണ്ടു നോവലിന്റെ പേരും വെള്ളപ്പൊക്കം എന്നു തന്നെയാണ്. സ്റ്റീഫന്‍ ബാക്സ്റ്ററുടെ  നോവല്‍ ഫ്‌ളെഡ് സയന്‍സ് ഫിക്ഷനാണ്. അമേരിക്കന്‍ നോവലിസ്റ്റ് മെലിസ സ്കോള്‍സ് യങിന്റെ ഫ്‌ളെഡ് ആകട്ടെ ഭാവനാപരമായ നോവലും. 

പ്രളയത്തിനിരയായ തന്റെ മാതൃദേശമായ മിസൗറിയിലെ ഹാനിബാളിലേക്ക് നായികയായ ലോറാ ബ്രൂക്‌സ് നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിവരുന്നു. മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കമാണ് അന്ന് ദുരിതം വിതച്ചത്. ആരോടും അറിയിക്കാതെയാണ് ബ്രൂക്‌സ് അവിടെ  എത്തുത്. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമൊക്കെ കണ്ടപ്പോള്‍ ചെറിയൊരു സന്ദര്‍ശനത്തിനാണ് തന്റെ വരവൊണ് അവള്‍ പറഞ്ഞത്. പക്ഷേ എടുത്താല്‍ പൊങ്ങാത്തത്ര അവളുടെ ബാഗുകളും മറ്റും അതല്ലെ് അവരെ   ബോധ്യപ്പെടുത്തി. അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും പരിചയക്കാരേയും കാമുകനേയുമൊക്കെ ബ്രൂക്‌സ് വീണ്ടും കണ്ടു. അവള്‍  തന്റെ ഭൂതകാലം അവിടെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുു. ആ കാലം കൂടുതല്‍ കറുത്തതോ വെളുത്തതോ അല്ലെന്ന് അവള്‍ അറിയുു. ലോറാ ബ്രൂക്‌സിന് ഒരിക്കലും തന്റെ പഴയ ജന്മദേശം തിരിച്ചുകിട്ടിയില്ല. വിശ്രുത അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയ്‌ന്റെ കൃതികളില്‍ മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് പറയുുണ്ട്. അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങള്‍ പലരും ഈ നോവലില്‍ സാന്ദര്‍ഭികമായി കടുവരുന്നുണ്ട്.

മതഗ്രന്ഥ സങ്കല്‍പ്പങ്ങളുടെ നീരുറവകളും കൂടിയുള്ള സയന്‍സ്ഫിക്ഷനാണ് ബ്രിട്ടീഷ് എഴുത്തുകാരൻ സ്റ്റീഫന്‍ ബാക്സ്റ്ററുടെ നോവല്‍ ഫ്‌ളെഡ്. ആഗോളതാപനംപോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെ കടല്‍കേറി പ്രളയം ഉണ്ടാകുതാണ് പ്രമേയമെങ്കിലും ശാസ്ത്രീയമായ നിരവധി വസ്തുതകള്‍ വിലയിരുത്തിക്കൊണ്ട് തികച്ചും ഉദ്വേഗജനകമായിത്തീരു നോവലാണിത്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളാണ് ഇതിലുള്ളത്. അഞ്ചു വര്‍ഷം തടവിലാക്കപ്പെട്ടതിനുശേഷം മോചിതരായ അഞ്ചുപേരാണ് ഇതിലെ പ്രധാനികള്‍.  കടല്‍കേറി പ്രളയത്തില്‍ നാശം വിതയ്‌ക്കുമ്പോഴും ഇവരുടെ ആത്മവിശ്വാസവും ദൃഢതയും ഈ നോവലിന്റെ പ്രസന്നതയാണ്.

പ്രളയത്തിനശേഷം ജീവിതം പഴയതുപോലെയാകില്ലെു നാം ഇപ്പോള്‍ മനസിലാക്കുമ്പോഴും ജീവിതം തിരിച്ചുപിടിക്കണം എന്നു തന്നെയാണ് നോവലിനപ്പുറം ജീവിതം നമ്മോട് പറയുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.