Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനുവേണ്ടി യാചിച്ച് ജനങ്ങൾ; അഹന്ത വെടിയാതെ സംസ്ഥാന സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2018, 02:49 am IST
in Kerala

തിരുവനന്തപുരം: കേരളം ദുരിത പ്രളയത്തില്‍ മുങ്ങുമ്പോള്‍ അഹന്ത വെടിയാന്‍ തയാറാകാതെ സംസ്ഥാന സര്‍ക്കാര്‍. ദുരിതക്കയത്തില്‍പെട്ടവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ നാലുനാള്‍ പിന്നിടുമ്പോള്‍  അവരുടെ ജീവന്‍ വച്ച് രാഷ്‌ട്രീയം കളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.  ദുരന്തം നാലുനാള്‍ പിന്നിട്ടിട്ടും പ്രളയത്തില്‍പ്പെട്ടവരെ  രക്ഷപ്പെടുത്താന്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ല.  നിരവധി പേര്‍ ഭക്ഷണവും കുടിവെള്ളവും കിട്ടാതെ കേഴുമ്പോള്‍ അവര്‍ എങ്ങനെയെങ്കിലും രക്ഷപ്പെടുമെന്ന നിഗമനത്തിലാണ്  സര്‍ക്കാര്‍. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന തരത്തില്‍ ദുരന്തനിവാരണത്തിനുള്ള ഏകോപനങ്ങള്‍ പാടെ താളം തെറ്റി.

ദുരന്തം വിതച്ചനാള്‍ മുതല്‍ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജീവനുവേണ്ടി കേഴുന്നവരുടെ ആവശ്യത്തെ  മുഖ്യമന്ത്രി പിണറായി വിജയന്‍ ചിരിച്ച് തള്ളുകയായിരുന്നു. രണ്ടാംനാള്‍ വീണ്ടും ഈ ആവശ്യം ഉയര്‍ന്നെങ്കിലും കൂടുതല്‍ സൈനികരുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

 രക്ഷാ പ്രവര്‍ത്തനത്തിന്റെ  ചുമതല പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ദുര്‍ഘടമായ പ്രദേശങ്ങളിലുള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ഇതിനു മുമ്പേ നടത്താമായിരുന്നു.  എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് സൈനികര്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ അവര്‍ക്ക് പോകാന്‍ സാധിക്കൂ. ഇത്രയും വലിയ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം എങ്ങനെ ഏകോപിപ്പിക്കണം എന്ന് പരിചയസമ്പത്തുള്ള റവന്യു ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ഇല്ലാതെ പോയതും സ്ഥിതി ദുര്‍ഘടമാക്കി. 

ഓഖി ദുരന്തത്തിലും സുനാമിയിലും ദുരിതബാധിതര്‍ ഇത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ട്. അതിനാലാണ് വിഎസ് ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. 

രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുന്നത് പട്ടാള ഭരണത്തിന് തുല്യമെന്നാണ് ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ പ്രതികരണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതും പട്ടാളഭരണവും തമ്മില്‍ എന്ത് ബന്ധമെന്ന് ആര്‍ക്കും മനസ്സിലാകുന്നുമില്ല. സംസ്ഥാന പോലീസിനോ ഫയര്‍ഫോഴ്‌സിനോ എത്തിച്ചേരാന്‍ പറ്റാത്ത അവസ്ഥയിലാണ് ദുരന്തം. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ദുരന്തം ബാധിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തി  പരിചയസമ്പന്നരാണ് സൈനികര്‍. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ തയാറാകാതെ അന്ധമായ രാഷ്‌ട്രീയ തിമിരത്താല്‍ ജനങ്ങളുടെ ജീവന്‍വച്ച് പന്താടുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.