Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അനാഥമായ ഹാസ്യസാമ്രാജ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 06:22 pm IST
in Literature

ഹാസ്യകുലത്തില്‍ കുഞ്ചനുശേഷമുളളവരില്‍ ഒരാള്‍കൂടി യാത്രയായി. നേരത്തേ സഞ്ജയന്‍പോയിരുന്നു. ഇപ്പോള്‍ കവി ചെമ്മനം ചാക്കോയും. വാള്‍മൂര്‍ച്ചയുള്ള വാക്കുകളാല്‍ സാമൂഹ്യവിമര്‍ശനത്തിനായി കവിതയെ പണിതെടുത്ത ജനകീയ കവിയാണ് ചെമ്മനം. 

നര്‍മത്തിലെഴുതുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് ഉറപ്പുകൂടുമെന്ന ബോധ്യത്തില്‍ കവിതയെ ഇത്തരമൊരു മാനത്തിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു കവി ചെമ്മനം. കവിതയും ലേഖനങ്ങളും കഥയും ബാലസാഹിത്യവുമായി അന്‍പതോളം രചനകള്‍ ചെമ്മനം രചിച്ചിട്ടുണ്ട്. അതിലേറേയും കവിതകളാണ്. ഇരുപത്തി മൂന്ന് കവിതാ സമാഹാരങ്ങളുണ്ട്. 1947 ല്‍ പ്രകാശിതമായ വിളംബരമാണ് ആദ്യകൃതി. 

കവിതകളേറേയും ഹാസ്യരസപ്രദമായിരുന്നു. സമൂഹത്തിലെ പുഴുക്കുത്തിനെതിരേയും വസ്തുതകളുടെ സ്വാഭാവികതയ്‌ക്കുമായി ഹാസ്യം ഉപയോഗിക്കാമെന്ന തിരിച്ചറിവില്‍നിന്നാണ് ചെമ്മനം ഹാസ്യകവിതകള്‍ എഴുതിയത്. സ്വാനുഭവങ്ങളുടെ സമ്മര്‍ദങ്ങളാണ് ഇത്തരം കവിതകള്‍ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. ലളിതവും വികാരപരവുമായ ഭാഷയില്‍ സര്‍വസാധാരണമായവാക്കുകളിലൂടെയാണ് ചെമ്മനം എഴുതുന്നത്. ഇത്തരം ജനകീയ സവിശേഷതകളാണ് അദ്ദേഹത്തെ ജനങ്ങളുടെ കവിയാക്കിയത്. ഓരോആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കേറിയിറങ്ങി ശരീരവും മനസും തേഞ്ഞുപോകുന്ന ശരാശരി മലയാളികളുടെ അവസ്ഥയാണ് ആളില്ലാക്കസേരകള്‍ എന്ന രചനയ്‌ക്ക് ആധാരം. ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസില്‍ കേറിയിറങ്ങി അപമാനവും വേദനയും സഹിച്ചതിന്റെ പ്രതിഷേധക്കുറിപ്പായിരുന്നു ഈ കവിത. വലിയ ചലനമാണ് ഇക്കവിത അന്നുണ്ടാക്കിയത്. അതുപോലെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ പടലപിണക്കത്തിനെതിരെ എഴുതിയതാണ് ഉള്‍പ്പാര്‍ട്ടി യുദ്ധം എന്ന കവിത. നല്ലൊരുഭാഷാസ്‌നേഹിയായിരുന്ന ചെമ്മനം എന്നും മലയാളത്തിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയുംചെയ്ത വ്യക്തിയാണ്. അതുകൊണ്ടുതന്നെ മലയാള ഭാഷയെ കുറച്ചുകാണിക്കുന്ന ഒന്നിനോടും സന്ധിയാല്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്. അമ്മയ്‌ക്കു പകരം മമ്മി എന്നു വിളിക്കുന്നതിനെ ചെമ്മനം എതിര്‍ത്ത് കവിത എഴുതിയത്. മമ്മി എന്നു തന്നെയാണ് ആ കവിതയുടെപേര്. മമ്മി എന്നാല്‍ മൃതദേഹം, മരവിച്ചത് എന്നര്‍ഥത്തിലാണ് കവിതയിലെ പ്രയോഗം. 

വൈക്കത്ത് ജനിച്ചു വളര്‍ന്ന ചെമ്മനം ചാക്കോ അരനൂറ്റാണ്ടുകാലം തിരുവനന്തപുരത്തായിരുന്നു താമസം. കുറെക്കാലമായി എറണാകുളത്തായിരുന്നു. അങ്ങനെ കൊച്ചിക്കാനുമായി കവി.  മലയാള കവിതയിലെ ഹാസ്യസാമ്രാജ്യത്തിന്റെ സിംഹാസനമാണ് ചെമ്മനം ചാക്കോയുടെ വിടപറച്ചിലോടെ ഒറ്റപ്പെട്ടത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.