Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നയ്‌പാളിന്റെ ഇഷ്ടങ്ങള്‍ വായനക്കാരുടെ അനിഷ്ടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 12:11 pm IST
inLiterature

വൈരുധ്യങ്ങളുടെ അഗ്നിപര്‍വതത്തിലിരുന്നാണ് വി എസ് നയ്‌പാള്‍ എഴുതിയിരുന്നത്. വിമര്‍ശനത്തിന്റെ വാള്‍മൂര്‍ച്ചകള്‍ക്കൊപ്പം വെറുപ്പിന്റെ ശത്രുനിക്ഷേപവുമുണ്ട് നയാപാളിന്റെ എഴുത്തുകളില്‍. ഇസ്ലാമും മൂന്നാംലോകവും ഇന്ത്യയും ശത്രുപക്ഷത്തിലെന്നപോലെ നിര്‍ത്തിയാണ് ഈ എഴുത്തുകാരന്റെ സര്‍ഗവാസന. ഇതിനെതിരെ ആദ്യം മുതലേ നിരന്തര വിമര്‍ശനത്തിനു വിധേയനായിട്ടുണ്ട് നയ്‌പാള്‍. പാശ്ചാത്യന്റെ കുറ്റവാളി മനസാണ് നയ്‌പാളിനെന്നുവരെ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എഡ്വേര്‍ഡ് സെയ്ദ് പറഞ്ഞു. എന്നാലും കുറ്റബോധമില്ലാതെ തന്നെയാണ് ഈ വഴിയിലൂടെ അദ്ദേഹം എഴുതിയത്. എനിക്കിഷ്ടപ്പെട്ട മൂത്ത സഹോദരനെയാണ് നഷ്ടമായതെന്നാണ്് പക്ഷേ, സല്‍മാന്‍ റുഷ്ദി പറഞ്ഞത്്.

പത്താം വയസുമുതലേ എഴുത്തുകാരനാകാന്‍ സ്വപ്‌നം കാണുകയായിരുന്നു നയ്‌പാള്‍. അതിനുളള സാമഗ്രികള്‍ ഇന്ദ്രജാലംപോലെ കണ്ടെത്തുമെന്നും എഴുത്തുകാരനായിത്തീരുമെന്നും അദ്ദേഹത്തിന് ഉറപ്പായിരുന്നു. കേളേജിലും പഠിക്കുന്ന കോഴ്‌സിലും മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനായിരുന്നു താനെന്ന് നയ്‌പാള്‍ പറഞ്ഞിട്ടുണ്ട്. ഈ ഉറപ്പും ആത്മവിശ്വാസവുമായിരിക്കണം വേറിട്ട തരത്തില്‍ ചിനിതിക്കാനും എഴുതാനും അതില്‍ ഉറച്ചു നില്‍ക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നു തോന്നുന്നു. 

വ്യക്തി എന്നനിലയിലും എഴുത്തുകാരനായും അസാധാരണ നിലപാടുകളിലായിരുന്നു നയ്‌പാളിന്റെത്. വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വീകാര്യത നേടിയ എഴുത്തുകാരനാണ് നയ്‌പാള്‍.തന്റേതായ രീതിയില്‍ തന്നെ നിര്‍വചിക്കപ്പെട്ട എഴുത്തുകാരനാണ്. എഴുതാന്‍ പഠിച്ചപ്പോള്‍ ഞാന്‍ എന്റെ സ്വന്തം ഗുരുവായി. ഞാന്‍കൂടുതല്‍ ശക്തനായി. ആ ശക്തി ദിനംതോറും തുടര്‍ന്നു വന്നു. തന്റെ തോന്ന്യവാസങ്ങളുടെ ഇത്തരം ശക്തിയില്‍ വിശ്വസിച്ച ആളാണ് ഈ എഴുത്തുകാരന്‍. തന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനും ജീവിച്ചിരുന്നപ്പോള്‍ തന്റെ ചില കൃതികളിലൂടെ മഹാനായ എഴുത്തുകാരനെന്നും നയ്‌പാള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.എ ബെന്‍ഡ് ഇന്‍ ദ റിവര്‍, ദ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് എന്നിങ്ങനെ രണ്ടു നോവലുകള്‍ തന്നെ മതി ഇത്തരം വിശേഷണം കാത്തുസൂക്ഷിക്കാന്‍.എന്നാല്‍ സ്വന്തംകൃതികളിലൂടെ നയ്‌പാള്‍ കണ്ടെത്തിയ നേര്‍ക്കാഴ്ചകളെക്കാളുപരി  അദ്ദേഹം ആളുകളെ വിലകുറച്ചു കണ്ടതിനെയാണ് വായനക്കാര്‍ കൂടുതലായും നിരീക്ഷിച്ചത്.

ഉത്തര്‍പ്രദേശില്‍ തായവേരുകളുള്ള നയ്‌പാള്‍ 1932 ല്‍ ബ്രിട്ടണിലെ ട്രിനിഡാഡില്‍ ജനിച്ചു. പിന്നീട് ഓക്‌സ്‌ഫോഡില്‍ പഠിച്ചു. നോവലും ചെറുകഥയും യാത്രാ എഴുത്തുമായി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സര്‍ഗജീവിതം വ്യത്യസ്തതയുടെ ലോകമാണ്. 71 ല്‍ ബുക്കര്‍ പ്രൈസും 2001ല്‍ നൊബേല്‍ സമ്മാനവും കിട്ടി. മരിക്കുമ്പോള്‍ 85 വയസായിരുന്നു. ഇന്‍ എ ഫ്രീ സ്റ്റേറ്റ്, മിഗ്വേല്‍ സ്ട്രീറ്റ്, ഇന്ത്യ-എ മില്യണ്‍ മ്യൂട്ടനീസ് നൗ തുടങ്ങിയ രചനകള്‍ നയ്‌പാളിന്റെ വിവിധ കാഴ്ചപ്പാടുകള്‍ പുറത്തിടുന്നു. അതാകട്ടെ വായനക്കാര്‍ക്ക് ഇഷ്ടങ്ങളും ഒപ്പം അനിഷ്ടങ്ങളും നല്‍കി.

നൊബേല്‍ ജേതാവ് വി എസ് നയ്‌പാള്‍ അന്തരിച്ചു

കൊളോണിയലിസത്തോടു കലഹിച്ച ബ്രിട്ടീഷ് സാഹിത്യകാരന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.