Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദിനാള്‍ പറഞ്ഞത് പച്ചക്കള്ളം; കന്യാസ്ത്രീയുടെ സംഭാഷണം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 02:08 am IST
in Kerala

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയില്ലെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി പച്ചക്കള്ളം. പരാതിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കന്യാസ്ത്രീ കര്‍ദിനാളിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി. പത്ത് മിനിറ്റിലധികം നീളുന്ന സംഭാഷണത്തിനിടെ, പീഡനം നേരിട്ടവരെല്ലാം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞദിവസം പോലീസ് നടത്തിയ രണ്ടരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ബിഷപ്പിനെതിരായ പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് കര്‍ദിനാള്‍ പറഞ്ഞിരുന്നത്.

  പീറ്റര്‍ എന്ന അച്ചനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന കേസുണ്ടെന്ന് പറഞ്ഞ് ജലന്ധറില്‍ നിന്ന് പോലീസ് തന്നെ വിളിച്ചെന്നും കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നുമാണ് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണില്‍ പറഞ്ഞത്. വിഷയം സിബിസിഐ പ്രസിഡന്റ് ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനോട് പറയാന്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാന്‍ കഴിയുമോ എന്ന് കന്യാസ്ത്രീ ചോദിച്ചു. ഞാന്‍ പറയുമ്പോള്‍ ഞാന്‍ അറിഞ്ഞെന്ന് വരില്ലേ? എന്ന് ആലഞ്ചേരി മറുചോദ്യമുന്നയിക്കുന്നുണ്ട്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനോ സിവില്‍ കേസ് കൊടുക്കാനാനോ ആണ് വീട്ടുകാര്‍ പറയുന്നതെന്ന കന്യാസ്ത്രീയുടെ പരാമര്‍ശത്തിന് എല്ലാവരുമായി ആലോചിച്ചശേഷം കേസ് കൊടുക്കാനായിരുന്നു കര്‍ദിനാളിന്റെ നിര്‍ദേശം.

നിങ്ങള്‍ പീഡനത്തിനിരയായെങ്കില്‍ അത് ശരിയല്ല. ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ലല്ലോ? നിങ്ങള്‍ സ്വയം തീരുമാനിച്ച് വരുന്നതുപോലെ വരിക. പിന്നീടുള്ള കാര്യം ഞാന്‍ നോക്കാം. ഇവിടെ വന്ന് സ്വന്തം വീടുകളില്‍ താമസിച്ചശേഷം ഒന്നിച്ച് സംഘടിച്ച് എന്റെ അടുത്തേക്ക് പരാതിയുമായി വരിക. കൂടിയാലോചനയ്‌ക്ക് ശേഷം സമിതിയെ നിയോഗിച്ച് പഠിച്ചശേഷം സീറോ മലബാര്‍ സഭയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കര്‍ദിനാള്‍ പറയുന്നുണ്ട്. കൂട്ടത്തില്‍ പഞ്ചാബികളുമുണ്ടെന്ന് കന്യാസ്ത്രീ പറയുമ്പോള്‍, മലയാളികളെ മാത്രം കൊണ്ടുവന്നാല്‍ മതിയെന്നും പഞ്ചാബികളെ കൊണ്ടുവന്നാല്‍ പ്രശ്‌നമാകുമെന്നും ആലഞ്ചേരി പറയുന്നുണ്ട്. ഒന്നും ഞാന്‍ പറഞ്ഞിട്ടാണെന്ന് പോലീസ് ചോദിച്ചാല്‍ പറയരുത്. ജൂലൈയില്‍ കന്യാസ്ത്രീ നല്‍കിയ കത്ത് തന്റെ കൈവശമുണ്ടെന്നും ആലഞ്ചേരി പറയുന്നുണ്ട്. 

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പീഡനക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നുമായിരുന്നു ബുധനാഴ്ച കര്‍ദിനാള്‍ പോലീസിന് മൊഴി നല്‍കിയത്. ഇത് കള്ളമാണെന്നും കന്യാസ്ത്രീയും കര്‍ദിനാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും വിശ്വാസികള്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതലാണ് ഫോണ്‍സംഭാഷണം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. 

അതേസമയം കന്യാസ്ത്രീയുടെ പരാതി സഭയ്‌ക്കുള്ളില്‍ തന്നെ ഒത്തുതീര്‍ക്കാന്‍ ബിഷപ് ശ്രമിച്ചിരുന്നെന്നും സഭ വിട്ടുപോയ കന്യാസ്ത്രീകളില്‍ പലരും കരഞ്ഞുകൊണ്ട് തന്നെ സമീപിച്ചിരുന്നെന്നും മുതിര്‍ന്ന ക്രൈസ്തവ പുരോഹിതനായ കുര്യാക്കോസ് കാട്ടുതറ ഒരു ഓണ്‍ലൈന്‍ ചാനലിനോട് വെളിപ്പെടുത്തി. 

നിഷേധിച്ച് സഭ

കൊച്ചി:  കന്യാസ്ത്രീയുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ഫോണ്‍ സംഭാഷണം പ്രചരിപ്പിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സഭാ നേതൃത്വം. ലൈംഗിക പീഡനം നേരിട്ടുവെന്ന് സംഭാഷണത്തില്‍ കന്യാസ്ത്രീ പറയുന്നില്ലെന്നും സന്ന്യാസിനി സമൂഹത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയുന്നതെന്നുമാണ് വിശദീകരണം. ഇതുസംബന്ധിച്ച് പോലീസിനോടും പത്രക്കുറിപ്പിലും വിശദീകരിച്ചതാണെന്നും സഭാ നേതൃത്വം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.