Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടുത്തിരുന്നപ്പോള്‍ സംതൃപ്തി, അനുകൂലമല്ലെന്ന് പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 01:26 pm IST
in Kerala

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ അടുത്തിരുന്നപ്പോള്‍ മുഖമന്ത്രിയുടെ കേരളസംഘത്തിന് ആനന്ദവും സംതൃപ്തിയും, പുറത്തിറങ്ങിയപ്പോള്‍ ‘കേന്ദ്രം കേരളത്തോട് അനുകൂലമല്ലെ’ന്ന് പ്രതികരണം. നാലുതവണ കാണാന്‍ അനുമതി നല്‍കിയില്ലെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞില്ല, കണ്ടപ്പോള്‍ പറഞ്ഞത് കേരളത്തിന്റെ മാത്രം ആവശ്യങ്ങളല്ലതാനും.

പെട്ടെന്ന് വിളിച്ചപ്പോള്‍ വേണ്ട തരത്തില്‍ തയ്യാറാകാഞ്ഞതാണോ? എങ്കില്‍ നാലുതവണ കാണാന്‍ പോയത് കൈയും വീശിയാണോ? അങ്ങനെ വേണം കരുതാന്‍. കാരണം, കേരളം ആറുവിഷയമാണ് മുഖ്യമായും സംസ്ഥാന പ്രതിനിധിസംഘം പ്രധാനമന്ത്രിക്കു മുന്നില്‍ ഉന്നയിച്ചത്. അതില്‍ അഞ്ചും പഴയവ. കാലവര്‍ഷക്കെടുതിയുടെ കാര്യത്തില്‍ വേണ്ട സഹായമെല്ലാം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുകൊടുക്കുകയും ചെയ്തു.

റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. കേരളം എക്കാലത്തും, യുഎഫ് സര്‍ക്കാരിന്റെ കാലത്തൊഴികെ, കേന്ദ്ര സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആക്ഷേപമാണിത്. റേഷന്‍ കാര്‍ഡുകളിലെ കൃത്രിമങ്ങള്‍ കേരളത്തിലുള്‍പ്പെടെ നടക്കുന്നത് കണ്ടുപിടിച്ച കേന്ദ്ര സര്‍ക്കാര്‍ ആളോഹരിക്കണക്കിലുംകൂടുതല്‍ റേഷന്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. വിഹിതം കുറഞ്ഞതുകൊണ്ട് റേഷന്‍ കിട്ടായ്‌മ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എങ്കിലും വിഹിതം കുട്ടണമെന്നതായിരുന്നു പിണറായിയുടെയും സംഘത്തിന്റെയും ആവശ്യം. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം രാജ്യത്തെമ്പാടും ഒരേ നിയമമാണെന്ന് അറിയാതെ ആയിരുന്നില്ല ഈ ആവശ്യം. സംസ്ഥാനത്ത് ആരുഭരിച്ചാലും എന്നും കേന്ദ്രത്തിനു മുന്നില്‍ ഉയര്‍ത്തുകയും അതിന്റെ പേരില്‍ രാഷ്‌ട്രീയ കുപ്രചാരണം നടത്തുകയും ചെയ്യുന്ന വിഷയമാണിത്. അത് ഈ കൂടിക്കാഴ്ചയിലും തുടര്‍ന്നു.

പാലക്കാട് കോച്ച് ഫാക്ടറിക്കാര്യമാണ് മറ്റൊന്ന്. കോച്ച് ഫാക്ടറി ഇല്ലെന്ന് പ്രചരിപ്പിച്ചത് പാലക്കാട് എംപി: എം.ബി. രാജേഷാണ്. പിന്നീട് അങ്ങനെയല്ലെന്ന് പറഞ്ഞതും എംപിതന്നെ. വകുപ്പുമന്ത്രി കോച്ച് ഫാക്ടറി ഉപേക്ഷിച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നിട്ടും ഈ വിഷയവുമായി പ്രധാനമന്ത്രിക്കു മുന്നില്‍ച്ചെന്നു. എന്തിനെന്നു ചോദിച്ചാല്‍ മറുപടി പത്രവാര്‍ത്തകള്‍ വായിച്ചുണ്ടായ സംശയം പ്രധാനമന്ത്രിയോടു നേരിട്ടു ചോദിക്കാനെന്ന് പറയേണ്ടിവരും

ശബരി റെയില്‍ പാതയാണ് മറ്റൊരു വിഷയം. പാതയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇക്കാര്യത്തില്‍ രാജ്യമെമ്പാടുമുള്ള വ്യവസ്ഥ പ്രകാരമേ പാത നിര്‍മാണം സാധിക്കൂ എന്ന് കേന്ദ്രം അറിയിച്ചതാണ്.  പകുതിച്ചെലവ് സംസ്ഥാനം വഹിക്കണം, പക്ഷേ സംസ്ഥാനം തയാറാല്ല. ഈ വിഷയം പിന്നെയും പ്രധാനമന്ത്രിയോട് ഉന്നയിച്ചു. റെയില്‍വേയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

എച്ച്എന്‍എല്‍ കമ്പനി പൊതമേഖലയില്‍ നിര്‍ത്തണമെന്ന ആവശ്യം മുമ്പേ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചതാണ്. നഷ്ടത്തിലോടുകയും താങ്ങാനാവാത്ത ബാധ്യതയാകുകയും ചെയ്യുന്നവയുടെ ഓഹരി വില്‍ക്കുക എന്നത് പതിറ്റാണ്ടായി നയമാണ്. ഇത്തരം സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഏറ്റെടുക്കാന്‍ അവസരം ഉണ്ടാക്കുമെന്നതും നയമാണ്. കേരളത്തിന് എച്ചഎന്‍എല്‍ കൈമാറണമെന്ന ആവശ്യമാണ് ഇന്നലെ ഉന്നയിച്ചത്. അങ്ങയൊരു ആവശ്യം ആവശ്യമേയില്ലായിരുന്നുവെന്ന് സാരം

കണ്ണൂര്‍ വിമാനത്താവളം തുറക്കാറായപ്പോള്‍, കോഴിക്കോട് വിമാനത്താവളത്തിന്റെ സമ്പൂര്‍ണ ഉപയോഗമാണ് അടിയന്തര ആവശ്യമായി പ്രതിനിധിസംഘം ഉന്നയിച്ചത്. വലിയ വിമാനം ഇറങ്ങാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന ആവശ്യം ആ മന്ത്രാലയവുമായി ചര്‍ച്ചചെയ്യാന്‍ സൗകര്യം ഒരുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട്,  പശ്ചിമഘട്ട സംരക്ഷണം, നടപ്പാക്കുന്ന കാര്യത്തിലായിരുന്നു മറ്റൊരു വിഷയം. ഇക്കാര്യം പല സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്, ആ പൊതുവിഷയമായി കേരള കാര്യവും ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കാലവര്‍ഷക്കെടുതിക്കാര്യം മുഖ്യമന്ത്രി അങ്ങോട്ടു പറയുംമുമ്പേ പ്രധാനമന്ത്രി പറഞ്ഞു, അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടുന്നുവെന്ന്. ആവശ്യമായ എല്ലാ സഹായങ്ങളും കേരളത്തിനു നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പും കൊടുത്തു.

അതായത്, കാലവര്‍ഷം മാത്രമാണ് പെട്ടെന്നുണ്ടായ പ്രശ്നം. ഉന്നയിച്ച മറ്റെല്ലാ വിഷയവും പഴയതും, പരിഹാരം കേരളത്തിനു മാത്രമായി പ്രധാനമന്ത്രി കൈക്കൊള്ളേണ്ടതുമല്ല. അതത് വകുപ്പുകള്‍ക്ക് കൈകാര്യം ചെയ്യാനുള്ള വിഷയങ്ങളും. അപ്പോള്‍ നാലുവട്ടം പ്രധാനമന്ത്രിയെക്കാണാന്‍ ശ്രമിച്ചതും ഇപ്പോള്‍ കണ്ടപ്പോള്‍ പറഞ്ഞതുമൊക്കെ എന്തിനായിരുന്നുവെന്ന് ചോദിച്ചാല്‍ ഉത്തരം ഇതുതന്നെ, പുറത്തിറങ്ങിപ്പറഞ്ഞത്-” കേരളത്തോട് കേന്ദ്രം അനുഭവാപൂര്‍മായാല്ല പ്രതികരിച്ചത്,” എന്നൊരു പ്രസ്താവനയ്‌ക്ക് വഴിയുണ്ടാക്കുകയായിരുന്നു. അത് സാധിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.