Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രണവും മരണമില്ലായ്‌മയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:49 am IST
in Samskriti

മരണം പ്രകൃതിഃ ശരീരിണാം

വികൃതിര്‍ജീവിതമുച്യതേ 

ബുധൈഃ ക്ഷണമപ്യവതിഷ്ഠതേ ശ്വസന്‍

യദി ജന്തുര്‍നഹിലാഭവാനസൗ 

(രഘുവംശം 8.87)

ഒരു ദിവസം അജനും പത്‌നിയും കൂടി കൊട്ടാരപ്പൂന്തോട്ടത്തില്‍ ഉലാത്തിക്കൊണ്ടിരി ക്കേ, ഇന്ദുമതി പെട്ടെന്നു മരിച്ചുവീണു. യൗവനയുക്തരായ അവര്‍ പരസ്പരം വളരെ സ്‌നേഹബദ്ധരായി കഴിയുകയാണ്. പെട്ടെന്നുള്ള ഈ വേര്‍പാട് സ്വാഭാവികമായും അജനെ വല്ലാതെ ദു:ഖത്തിലാഴ്‌ത്തി. അദ്ദേഹം വിലപിച്ചു തുടങ്ങി. ആര്‍ക്കും മഹാരാ ജാവിനെ ആശ്വസിപ്പിക്കാനായില്ല. രാജാവിന്റെ ഈ ശോച്യാവസ്ഥ അറിഞ്ഞു വസി ഷ്ഠമഹര്‍ഷി ഒരു സന്ദേശം കൊടുത്തയച്ചു:     

ഏതൊരു ജീവിക്കും മരണം സ്വാഭാവികമാണ്,

 ജീവിതമാണ് അസ്വാഭാവികം എന്നു ജ്ഞാനികള്‍ പറയുന്നു. അതിനാല്‍ ഒരുവന്റെ ജീവിതദശ അല്‍പം നീണ്ടു കിട്ടിയാല്‍ത്തന്നെ, അതൊരു നേട്ടമായി കണക്കാക്കേണ്ടതില്ല.

ആളുകള്‍ ചോദിക്കുന്നു: ഒരാള്‍ ധനികനും വേറൊരാള്‍ ദരിദ്രനുമായി ജനിക്കുന്ന തെന്തുകൊണ്ട്? എല്ലാവര്‍ക്കും നന്മ ചെയ്യുന്ന ഒരാളുടെ ജീവിതം ക്ലേശവും പീഡയും നിറഞ്ഞുകാണുന്നു; അങ്ങനെയല്ലാത്ത ഇനിയൊരുവന്റേതാകട്ടെ, വിജയകരവും സന്തു ഷ്ടവുമാണുതാനും! എന്താണിങ്ങനെ? വിധി ഒരാളെ എപ്പോഴും ശിക്ഷിക്കുകയും, ഇനി യൊരുവന്റെ നേരെ പുഞ്ചിരിക്കുകയും ചെയ്യുന്നതു ശരിയോ?

മനുഷ്യജീവിതത്തിലെ സംഭവങ്ങള്‍ക്കു തികഞ്ഞ വിശദീകരണമില്ല. മുന്‍കൂട്ടി അവയെ തിട്ടപ്പെടുത്താനും ആവില്ല; ഇതാണ് ജീവിതത്തിന്റെ സവിശേഷതയും! ഇവിടത്തെ വൈവിധ്യങ്ങള്‍ക്കു ക്ലിപ്തമായ കാരണമോ ന്യായമോ കണ്ടെത്തുക വിഷമമാണ്; പക്ഷേ മരണത്തില്‍ സര്‍വഭിന്നതകളും വൈവിധ്യവും ഒറ്റയടിക്ക് അസ്തമിക്കുന്നു. 

ജീവികള്‍ക്കെല്ലാം സ്വാഭാവികവും സുനിശ്ചിതവുമായ പരിണാമം മരണം മാത്രമാണ്. മരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരുപോലെയാവുകയായി. രാജാവോ പിച്ചക്കാരനോ ആയാലും, ശരീരത്തിന്റെ ഗതി ഒന്നുതന്നെ; ദേഹം ചീഞ്ഞളിയാന്‍ താമസമില്ല. എത്ര പ്രതാപവും മഹിമയും ഉണ്ടെങ്കിലും അതൊക്കെ മരണത്തോടെ തീരുന്നു. ജീവിത കാലത്തു ഭൂമിയും, വസ്തുവകകളും എത്ര സമ്പാദിച്ചുകൂട്ടിയാലും, ശവത്തിന് ആറടി മണ്ണേ വേണ്ടൂ. അതിനെ ഒന്നുകില്‍ തീ വിഴുങ്ങും, അല്ലെങ്കില്‍ അണുജീവികള്‍ തിന്നുതീര്‍ക്കും. 

ജീവിതത്തില്‍ അപ്പോള്‍ അദ്ഭുതവും അനിശ്ചിതത്വവുമൊക്കെ ഉണ്ടാവാം; സുനിശ്ചിതവും ഐകരൂപ്യവുമുള്ള ഒന്നേയൊന്നു മരണം മാത്രമാണ്. ഇതാണ് സാമഞ്ജസ്യ ത്തിന്റെ രഹസ്യം! അതു പോരേ?

മനസ്സും ബുദ്ധിയും ജീവിതമരണങ്ങളിലുള്ള സത്യത്തെപ്പറ്റി ആഴത്തില്‍ മനനംചെയ് താലേ മനുഷ്യനു ബലവും ശക്തിയും കൈവരൂ. അതുകൊണ്ട് മരണാവസരങ്ങളിലെ ല്ലാം, കര്‍മങ്ങളിലും ചടങ്ങുകളിലും കുടുങ്ങുകയല്ല വേണ്ടത്; മറിച്ച്, ജനനമെന്ത്, മരണമെന്ത്, മരിക്കുന്നതെന്ത്, എന്നിങ്ങനെ നിങ്ങളുടെ മനസ്സ് വിചിന്തനം ചെയ്യുകയാണ് വേണ്ടത്. മരണം മാത്രമാണ് മരണമില്ലായ്‌മയെപ്പറ്റി- അമരത്വത്തെപ്പറ്റി- ആലോചി ക്കാന്‍ നിര്‍ബന്ധിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സംഭവം.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

Article

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

Kerala

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

Kerala

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

അപകടം നടന്ന സ്ഥലത്ത് വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കിയിരുന്നവര്‍. അപകടത്തിനും ഏതാനും നിമിഷം മുന്‍പെടുത്ത ചിത്രം

മുണ്ടത്തിക്കോട് അപകടം: ആര്‍ഡിഒ അന്വേഷിക്കും , കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.