Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയത്തോടെ മടങ്ങാന്‍ ചെകുത്താന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 04:28 am IST
in Sports

മോസ്‌ക്കോ: ലോകകപ്പ് ഫുട്‌ബോളില്‍ കിരീട സ്പ്നം തകര്‍ന്ന ഇംഗ്ലണ്ടും ബെല്‍ജിയവും വിജയത്തോടെ തലയുയുര്‍ത്തി നാട്ടിലേക്ക് മടങ്ങാന്‍ അവസാനപോരിനിറങ്ങുന്നു. ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ ഈ വമ്പന്മാര്‍ ഇന്ന് മാറ്റുരയ്‌ക്കും. രാത്രി 7.30 നാണ് കിക്കോഫ്.

സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയോട് തോറ്റതോടെയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ലോക കിരീട പ്രതീക്ഷകള്‍ അസ്തമിച്ചത്. റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ചുവുന്ന ചെകുത്താന്മാരായ ബെല്‍ജിയം മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഏകപക്ഷീമായ ഒരു ഗോളിന് കീഴടങ്ങിയതോടെ കന്നിക്കിരീടമെന്ന അവരുടെ മോഹവും പൊലിഞ്ഞു. 

മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ചെകുത്താന്മാരും ഇംഗ്ലണ്ടും കളിത്തിലിറങ്ങുന്നതോടെ മത്സരം ആവേശഭരിതമാകും. കപ്പ് നേടാന്‍ ആയില്ലെങ്കിലും മൂന്നാം സ്ഥാനം ഒരാശ്വാസമാകും. തലയുയര്‍ത്തിതന്നെ റഷ്യയില്‍ നിന്ന് നാട്ടിലേക്ക്് തിരിക്കും.

മാര്‍ട്ടിനെസിന്റെ സുവര്‍ണതലമുറ ടീം റഷ്യയില്‍ മിന്നുന്ന പ്രകടനമാണ് കാഴചവെച്ചത്. ഗ്രൂപ്പ് ജി മത്സരത്തില്‍ അവര്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ജേതാക്കളായാണ് ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലെത്തിയത്. നോക്കൗട്ടില്‍ പൊരുതിക്കളിച്ച ജപ്പാനെയും ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെയും മറികടന്നു.

അതേസമയം ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടില്‍ കടന്നത്. പിന്നീട് കൊളംബിയയേയും സ്വീഡനെയും തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് സെമിഫൈനലിലെത്തിയത്. ഒരു ടീമും കളിക്കാന്‍ ഇഷ്ടപ്പെടാത്ത മത്സരമാണ് ലൂസേഴ്‌സ് ഫൈനല്‍. എന്നിരുന്നാലും കളിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തില്ല. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരേത്ത് സൗത്ത്‌ഗേറ്റ് പറഞ്ഞു.

ഓരോ മത്സരത്തിലും ആത്മാഭിമാനത്തോടെയാണ് കളിക്കാര്‍ ദേശീയ ജേഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത്. നന്നായി കളിച്ച് വിജയം നേടുകയാണ് ഞങ്ങളുടെ ലക്ഷ്യം. റിസര്‍വ് ഗോള്‍ കീപ്പര്‍മാരായ ജാക്ക് ബട്ട്‌ലാന്‍ഡും നിക്ക് പോപ്പും റഷ്യയില്‍ ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. ഇവരില്‍ ആര്‍ക്കെങ്കിലും സൗത്ത്‌ഗേറ്റ് ഇന്ന് അവസരം നല്‍കിയേക്കും.

ബെല്‍ജിയവും ഇന്ന് വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. വിജയത്തോടെ ലോകകപ്പില്‍ നിന്ന് മടങ്ങാനാണ് തന്റെ കളിക്കാരുടെ ആഗ്രഹമെന്ന് ബെല്‍ജിയം കോച്ച് മാര്‍ട്ടിനെസ് പറഞ്ഞു. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടം കൊയ്യാനാകും. 1986 ല്‍  നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള അവരുടെ മികച്ച പ്രകടനം.

മൂന്നാം സ്ഥാനം നേടാനായി ലഭിച്ച അവസരം പൂര്‍ണമായി വിനിയോഗിക്കും. എപ്പോഴും ഈ അവസരം ലഭിച്ചെന്ന് വരില്ല. അതിനാല്‍ മത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പൊരുതിക്കളിക്കുമെന്ന് സ്പാനിഷുകാരനായ മാര്‍ട്ടിനെസ് വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് ലോകകപ്പുകളില്‍ യൂറോപ്യന്‍ ടീമുകളാണ് മൂന്നാം സ്ഥാനം നേടിയത്. 2014ലെ ലോകകപ്പില്‍ ബ്രസീലിനെ അവരുടെ മണ്ണില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഹോളണ്ട് മൂന്നാം സ്ഥാനക്കാരായി.

ഇം്ഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍  ആറു ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായി തുടരുകയാണ്. ബെല്‍ജിയത്തിന്റെ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാകു നാലു ഗോളുകളുമായി തൊട്ടു പിന്നിലുണ്ട്. ഇന്ന് ഒരു ഗോള്‍ കൂടി നേടിയാല്‍ 2002 നു ശേഷം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനെന്ന റെക്കോഡ് കെയ്‌ന് സ്വന്തമാകും. 2002 ലെ ലോകകപ്പില്‍ ബ്രസീലിന്റെ റൊണാള്‍ഡോ എട്ട് ഗോളുകള്‍ നേടി. അന്ന് ബ്രസീല്‍ കിരീടവും കരസ്ഥമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.