Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍ണിന് വന്‍ പിഴശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 06:25 pm IST
inWorld

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷ. ഇരുപത്തിരണ്ടു സ്ത്രീകളുടെ ഹര്‍ജി തീര്‍പ്പാക്കിയ മിസൗറി കോടതി 4.69 ബില്യണ്‍ ഡോളര്‍ പിഴ നല്‍കാനാണ് ഉത്തരവിട്ടത്. കമ്പനിയുടെ ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങൡ അസ്‌ബെസ്റ്റോസ് അടക്കമുള്ള കെമിക്കലുകള്‍ കലര്‍ത്തിയിട്ടുണ്ടെന്നും ഇത് തങ്ങള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കാന്‍ ഇടയാക്കിയെന്നുമായിരുന്നു സ്ത്രീകളുടെ പരാതി. 

ഇതുവരെ വിവിധ രാജ്യങ്ങളില്‍ 9000 കേസുകള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉത്പന്നങ്ങള്‍ക്കെതിരെ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക പിഴ ചുമത്തുന്നത് ഇതാദ്യം. ഉത്പന്നങ്ങളില്‍ ശരീരത്തിനു ദോഷകരമായ കെമിക്കലുകളില്ല എന്ന് കമ്പനി ആവര്‍ത്തിച്ചു വാദിച്ചിട്ടും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മിസൗറിയിലെ സെന്റ് ലൂയിസ് സര്‍ക്യൂട്ട് കോടതി അതു തള്ളുകയായിരുന്നു. ഇരുപത്തിരണ്ടു സ്ത്രീകള്‍ക്കുമായി 550 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് 4.14 ബില്യണ്‍ ഡോളര്‍ പിഴ ഈടാക്കാനുമാണ് കോടതി ഉത്തരവിട്ടത്. 

എന്നാല്‍ വിധി പരിപൂര്‍ണമായും പക്ഷപാതപരമാണെന്നും അപ്പീല്‍ നല്‍കുമെന്നും കമ്പനി പ്രതികരിച്ചു. വിധിക്കു പിന്നാലെ അന്താരാഷ്‌ട്ര ഓഹരി വിപണിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.  ഹര്‍ജി നല്‍കിയ സ്ത്രീകളും കമ്പനിയും അവതരിപ്പിച്ച പന്ത്രണ്ട് വിദഗ്ധരെ മൂന്നു മാസം വിസ്തരിച്ചതിനു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ദശാബ്ദങ്ങളായി തങ്ങളുടെ വിവിധ തലമുറകള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡറും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് സ്ത്രീകള്‍ ചൂണ്ടിക്കാട്ടി.

ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്നുള്ള പരിശോധനകളിലാണ് ആസ്ബസ്റ്റോസ് അടക്കമുള്ള കെമിക്കലുകള്‍ അതിനു കാരണമായെന്നു കണ്ടെത്തിയത്. സ്വന്തം ഉത്പന്നങ്ങളില്‍ കമ്പനി 1970 മുതല്‍ ആസ്‌ബെസ്റ്റോസ് ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അതു സംബന്ധിച്ച് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല, സ്ത്രീകളുടെ ഈ വാദം കോടതി അംഗീകരിച്ചു.

ജനങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിനു മുമ്പ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ കമ്പനി തയാറാകണമെന്ന് സ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുഖ്യ അഭിഭാഷകന്‍ മാര്‍ക് ലാനിയര്‍  വിധിക്കു ശേഷം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം വിധികള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അപ്പീലുകളിലൂടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അതിനെയൊക്കെ അതിജീവിച്ചിട്ടുണ്ടെന്നും ഊ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.