Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള കണ്ണീര്‍ത്തട ബില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:24 am IST
in Editorial

ഹരിതസമൃദ്ധ കേരളഭൂമി എന്ന മഹത്വവും സുന്ദരവുമായ പ്രയോഗം ഇനി മുതല്‍ ‘ഊഷര ദുസ്സഹ കേരളഭൂമി’ എന്നായാല്‍ അത്ഭുതപ്പെടാനില്ല. കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ‘കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണഭേദഗതി ബില്‍’ അതിന്റെ ചവിട്ടുപടിയാണ്. വാസ്തവത്തില്‍ ‘നെല്‍വയല്‍ കണ്ണീര്‍ത്തട’ ബില്‍ ആണ് നിയമമായി മാറിയിരിക്കുന്നത്. പരിസ്ഥിതിദിനവും ഭൂസംരക്ഷണവും ഉള്‍പ്പെടെ മാനവരാശിയുടെ പ്രാണവായുവായ പല കാര്യങ്ങള്‍ക്കുമായി ആഗോളസമൂഹം പ്രതിജ്ഞാബദ്ധരായി രംഗത്തിറങ്ങുമ്പോഴാണ് ദൈവത്തിന്റെ വരദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെ ഊഷരമാക്കാന്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാവുന്നത്. ഇത് ദുരന്തമല്ല, മഹാവിസ്‌ഫോടനത്തിന് തിരികൊളുത്തലാണ്. നെല്ലറകളുടെ വിശാലഭൂമിക പതിയെപ്പതിയെ ഒരു മണി നെല്ല് വിളയിക്കാന്‍ പറ്റാത്ത പ്രേതഭൂമിയായി മാറാന്‍ പോവുകയാണ്. ശരിക്കു പറഞ്ഞാല്‍ അടുത്ത തലമുറയെ വറചട്ടിയില്‍ ഇട്ട് പൊരിക്കാന്‍ തയ്യാറെടുക്കുകയാണ്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി ബഹുരാഷ്‌ട്രകുത്തകകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പട്ടുപരവതാനി വിരിക്കാനാണ് ഇടതു സര്‍ക്കാര്‍ കച്ചകെട്ടിയിരിക്കുന്നത്. പാടവരമ്പില്‍ രണ്ട് വാഴ നട്ടത് വെട്ടിനിരത്തി കൃഷിഭൂമിക്കുവേണ്ടി അഭിമാനത്തോടെ നെഞ്ചുവിരിച്ചു നടന്നവര്‍ സഭയില്‍ ഉള്ളപ്പോഴാണ് വ്യാപകമായി വയലും തണ്ണീര്‍ത്തടവും നികത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ ഈദൃശ നിലപാടുകള്‍ക്കെതിരെ വര്‍ദ്ധിതവീര്യരായി രംഗത്തുണ്ടായിരുന്ന സിപിഐ മന്ത്രിമാരും വാലുംചുരുട്ടി മാളത്തിലൊളിക്കുന്ന സ്ഥിതിയും ഇതിനൊപ്പം ചേര്‍ത്തു കാണണം. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ദുരന്തപര്യവസായിയാവുന്ന ഈ നിയമത്തിന് സിപിഐ കൈയൊപ്പുചാര്‍ത്തില്ലായിരുന്നു. കേരളം വിപണി സംസ്ഥാനമാവുന്നു എന്ന വിലാപം ഉയരുമ്പോഴാണ് അത് വ്യാപകമായി ശക്തിയാര്‍ജ്ജിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നത്. ഇടനിലക്കാരും ഒത്താശക്കാരും സര്‍ക്കാരിനെ എമ്മട്ടില്‍ പാവ കളിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. 

പല താല്‍പ്പര്യങ്ങളും ഒന്നിച്ചുകൂട്ടി ഭരണകക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തിയാവണം ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് നിര്‍ബന്ധിച്ചത്. എനിക്കുശേഷം പ്രളയം ആയാലെന്ത് എന്ന ചിന്ത അതിന് ശക്തി പകരുകയും ചെയ്തു. ദൂരക്കാഴ്ചയില്ലാത്ത നേതാക്കളുടെ കുടില സമീപനങ്ങള്‍ സംസ്ഥാനത്തെ നിത്യദുരിതത്തിലേക്കാവും നയിക്കുക എന്നതിന് തെളിവുകള്‍ തേടി പോകേണ്ടതില്ല. നമ്മുടെ മുമ്പില്‍ ഇപ്പോള്‍ തന്നെ അവ വേണ്ടുവോളമുണ്ട്. അതിനി വര്‍ദ്ധിച്ചതോതില്‍ ഉണ്ടാവുമെന്നേയുള്ളൂ. ഏതു നിയമത്തിലുമുള്ള പഴുതുകളാണ് നിയമലംഘകര്‍ ഉപയോഗിക്കുക, ഇപ്പോള്‍ പാസാക്കിയിരിക്കുന്ന തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിലും അത് ധാരാളമായുണ്ട്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായേ നികത്തൂ എന്ന് മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പറഞ്ഞെങ്കിലും അക്കാര്യം നിയമത്തില്‍ സൂചിപ്പിച്ചിട്ടില്ല. പൊതു ആവശ്യങ്ങള്‍ക്കായി നികത്താം എന്നാണുള്ളത്. എന്തും പൊതു ആവശ്യമാക്കി മാറ്റാനാണോ കൈയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ട്? വെള്ളരിക്കാപട്ടണം എന്ന പ്രയോഗം കേരളത്തിന് അന്വര്‍ത്ഥമാണെന്ന് മനസ്സിലാവാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? കേരളത്തോട് സ്‌നേഹമുണ്ടെങ്കില്‍, ഇവിടുത്തുകാരോട് ഇത്തിരി കടപ്പാടുണ്ടെങ്കില്‍ ഈ ക്രൂരതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.