Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വൈദഗ്ധ്യം ആര്‍ക്കും അയോഗ്യതയല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:28 am IST
in Editorial

കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നത് കുറച്ചുകാലമായി ബിജെപി, മോദി വിരുദ്ധരുടെ ശീലമാണല്ലോ. കേന്ദ്ര സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി തലത്തിലേയ്‌ക്ക് പ്രഗല്‍ഭരെ നേരിട്ടു നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും അങ്ങനെ കയറെടുത്തുള്ള പ്രതികരണങ്ങളുണ്ടായിരുന്നു. ഐഎഎസുകാരെ തഴയുന്നു, അവര്‍ക്കുമേലേ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ പ്രതിഷ്ഠിക്കുന്നു, ആര്‍എസ്എസ്സുകാരെ തിരുകിക്കയറ്റാനുള്ള ഗൂഢശ്രമം എന്നൊക്കെയായിരുന്നു പ്രതികരണം. എന്തിനേയും സംശയ ദൃഷ്ടിയോടെ നോക്കുന്നവരുടെ വികല ദൃഷ്ടിമാത്രമാണതെന്നും യാഥാര്‍ഥ്യവുമായി അതിനു ബന്ധമൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇതു പുതിയ സംഭവമൊന്നുമല്ല. മുന്‍പും നടന്നിട്ടുണ്ട്. അത്തരം നിയമനത്തിനു നിയമതടസ്സമില്ല. നിലവില്‍ സര്‍വീസിലുള്ളവരെ ബാധിക്കുന്നതുമല്ല. മനുഷ്യ വിഭവശേഷി ആവുംവിധം രാജ്യത്തിനു പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിമായേ ഇതിനെ കാണാനൊക്കൂ. മന്‍മോഹന്‍ സിങ്ങിനെയും സാം പിത്രോദയേയും മൊണ്ടേക്‌സിങ് അലുവാലിയയേയും നന്ദന്‍ നിലേക്കനിയേയും എം.എസ്. സ്വാമിനാഥനേയും കെ.പി.പി. നമ്പ്യാരേയും പോലുള്ളവരുടെ സേവനം മുന്‍പ് പ്രയേജനപ്പെടുത്തിയിട്ടുമുണ്ട്. അവരൊന്നും ആര്‍എസ്എസ്സുകാരാണെന്ന് ആരും പറഞ്ഞിട്ടുമില്ല. അത്തരക്കാരുടെ അനുഭവസമ്പത്തും പ്രവര്‍ത്തന വൈദഗ്ധ്യവും കാഴ്ചപ്പാടും രാജ്യത്തിന് അവകാശപ്പെട്ടതാണ്. 

അതതു മേഖലകളില്‍ ശ്രദ്ധേയമായ പ്രഫഷണല്‍ മികവുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം.  കേന്ദ്ര സര്‍ക്കാര്‍ കേഡറിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍പ്പെട്ടവയിലേയ്‌ക്കാണ് ഈ തെരഞ്ഞെടുപ്പ്. ഐഎഎസുകാര്‍ ഭരണതലത്തില്‍ മികവു തെളിയിച്ചവരായിരുന്നാലും സമസ്ത മേഖലകളിലും അവര്‍ക്കു വൈദഗ്ധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം തസ്തികകളില്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ നിയമിക്കുന്നത്. മുന്‍പു പലപ്പോഴും ഇത്തരം നിയമനങ്ങള്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇത്തവണ വിജ്ഞാപനമിറക്കി എന്നതു മാത്രമാണു പ്രത്യേകത. ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികള്‍ കേഡര്‍ തസ്തികയല്ല. ഐഎഎസ് പോലെ ഏതെങ്കിലും സര്‍വീസിന്റെ ഭാഗമല്ലെന്ന് അര്‍ഥം. അതുകൊണ്ടു തന്നെ നിയമപ്രകാരം ത്തരം സര്‍വീസില്‍ നിന്നു തന്നെ നിയമനം നടത്തേണ്ടകാര്യവുമില്ല. സര്‍ക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന സെലക്ഷന്‍ തസ്തികയാണിത്. 

16വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഐഎഎസ്സുകാരരെയും 18 മുതല്‍ 25 വര്‍ഷം വരെ പരിചയമുള്ള മറ്റുവിദഗ്ധരേയും പ്രവര്‍ത്തി പരിചയത്തിന്റെ പേരില്‍ തെരഞ്ഞെടുക്കുകയായിരുന്നു മുന്‍ പതിവ്. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ നിലവില്‍ത്തന്നെ സര്‍വീസിലുണ്ട്. പുതിയതായി പത്തുപേര്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്നു എന്നു മാത്രം. മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇവരെ, വിജ്ഞാപനമിറക്കി പ്രമുഖരുടെ പട്ടിക തയ്യാറാക്കി യോഗ്യതയുള്ളവരെ പരിഗണിച്ച് അതില്‍നിന്നു തെരഞ്ഞെടുക്കുന്നു എന്നുമാത്രം. ഈ പുതിയ രീതിയാണ് കൂടുതല്‍ അഭികാമ്യം. അതിനു കൂടുതല്‍ സുതാര്യതയുമുണ്ട്. ചട്ടങ്ങള്‍ക്കപ്പുറം മികവ് ആധാരമാക്കുന്നു എന്നതു മാത്രമാണു വ്യത്യാസം. എതിര്‍പ്പിനു പിന്നില്‍, എന്തിലും ആര്‍എസ്എസ് സാന്നിദ്ധ്യം സംശയിച്ചു പേടിക്കുന്നവരുടെ മനോവിഭ്രാന്തി മാത്രമാവാനെ തരമുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.