Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോലീസിനെ കയറൂരി വിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:19 am IST
in Editorial

പിണറായിയുടെ പോലീസ് വീണ്ടും തനിനിറം കാട്ടിയിരിക്കുന്നു. എടപ്പാളിലെ തിയറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയിച്ച തീയറ്റര്‍ ഉടമയോട് പ്രതികാരം ചെയ്യാനുള്ള പോലീസിന്റെ ശ്രമം കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്ന കാരണം പറഞ്ഞ്, കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്ന ‘പോക്‌സോ’ നിയമപ്രകാരം ജാമ്യം ലഭിക്കാത്തവിധം കടുത്ത വ്യവസ്ഥകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിച്ചതെങ്കിലും ജനരോഷം ഭയന്ന് അറസ്റ്റ് രേഖപ്പെടുത്തി രണ്ടാളുടെ ജാമ്യപ്രകാരം സ്‌റ്റേഷനില്‍നിന്ന് വിട്ടയയ്‌ക്കുകയായിരുന്നു.

 കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന വിവരം അറിയിക്കുന്നവര്‍ക്ക് ‘പോക്‌സോ’ നിയമപ്രകാരം പ്രത്യേക സുരക്ഷ ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് കടകവിരുദ്ധമായ രീതിയില്‍ പെരുമാറി കേരളാ പോലീസ് രാജ്യത്തിനുതന്നെ മാനക്കേടുണ്ടാക്കിയിരിക്കുന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം സിസിടിവി ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്‌ലൈനെയാണ് തീയറ്റര്‍ ഉടമയായ സതീഷ് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്, ചാനലുകളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിതരായത്. അതിക്രൂരവും ലജ്ജാകരവുമായ ഒരു സംഭവത്തില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ പോലീസാണ്, വിവരം അറിയിക്കാന്‍ വൈകിയെന്ന ‘കുറ്റം’ ചുമത്തി പീഡനവിവരം പുറത്തുകൊണ്ടുവന്നയാളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്. 

കേസിലെ മുഖ്യപ്രതിയായ മൊയ്തീന്‍ സിപിഎമ്മുകാരനാണെന്ന് പറയുന്നു. പാര്‍ട്ടിക്ക് പല നിലയ്‌ക്കും വേണ്ടപ്പെട്ടവനുമാണത്രെ. കേസന്വേഷിക്കുന്ന കാര്യത്തില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയ എഎസ്‌ഐയെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദേ്യാഗസ്ഥനെയും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതാണ് പ്രതികാര നടപടിയുമായി രംഗത്തിറങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്ന് കരുതണം.

മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നപോലെ ലൈംഗികപീഡനക്കേസുകളുടെ കാര്യത്തിലും അലസമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്ന പോലീസിനുള്ളത്. ഇടതുഭരണത്തില്‍ 2017-ല്‍ മാത്രം ഏകദേശം 3500 പീഡനസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലതിലും ‘പോക്‌സോ’ നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരുറപ്പുമില്ല. 

കാരണം പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവമായാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കാണുന്നത്. കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസിന്റെ കാലത്ത് ബലാല്‍സംഗത്തെ ചായകുടിക്കുന്നതിനോട് ഉപമിച്ച മുഖ്യമന്ത്രി  നമുക്കുണ്ടായിരുന്നല്ലോ. 

ഇ.കെ. നായനാര്‍ എന്ന ആ മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്ക് ഇപ്പോഴും മനോഭാവത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് ഇപ്പോഴും. എടപ്പാള്‍ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം ഇരയ്‌ക്കൊപ്പം നിന്നയാളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പോലീസിന്റെ പ്രതികാര നടപടിക്കെതിരെയും, കാക്കിക്കുള്ളിലെ കുറ്റവാളികള്‍ക്കെതിരെയും കടുത്ത പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.