Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാവിഷ്ണു സനകാദികള്‍ക്ക് ദര്‍ശനം നല്‍കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2018, 02:04 am IST
in Samskriti

ഭഗവാനെ നേരില്‍ കï് ചില സംശയങ്ങള്‍ തീര്‍ത്തുപോവുക എന്ന ഒറ്റ ലക്ഷ്യത്തില്‍ വന്ന സനകാദികളുടെ മുന്നിലേക്കാണ് ഭഗവാന്‍ ആഗതനായിരിക്കുന്നത്. ശ്രീഹരിയെ പ്രത്യക്ഷത്തില്‍ കാണാന്‍ കിട്ടിയ അവസരം. ആനന്ദലബ്ധിക്കിനിയെന്തുവേണം.

വൈകുണ്ഠാന്തരീക്ഷത്തില്‍ ചെറിയ ഒരു തരംഗം സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയിലാണ് ശ്രീഹരി പെട്ടെന്ന് തന്നെ എത്തിയത്. ഝടുതിയിലുള്ള ആഗമനവേളയില്‍ അകമ്പടിക്കൊന്നും കാത്തുനിന്നില്ല. ശ്രീഹരി എത്തിയതിനു പി

ന്നാലെയാണ് ആലവട്ടവും വെഞ്ചാമരവുമെല്ലാം എത്തിയത്. ശ്രീഹരിയുടെ തൃച്ചേവടികള്‍ അവിടെ കണ്‍മുന്നില്‍, അരികിലെത്തിയതും സംഘര്‍ഷങ്ങളെല്ലാം അവസാനിച്ചു.

ഹൃദയസ്പൃക്കായ സ്‌നേഹാവലോകനകുലയോടെയായിരുന്നു പ്രസാദം തുളുമ്പുന്ന ആ മുഖകമലം. ആ ശ്യാമസുന്ദരന്റെ വക്ഷസ്സില്‍ ശ്രീഭഗവതിയും ശോഭിക്കുന്നുïായിരുന്നു. ഉദരത്തില്‍ ചുറ്റിയ പീതാംബരത്തിന്റെ മീതേക്ക് തൂങ്ങിക്കിടക്കുന്ന അരഞ്ഞാണത്തോടെയും വïുകളാല്‍ ചുറ്റപ്പെട്ട വനമാലയോടെയും ആ ശ്യാമസുന്ദരന്‍ ശോഭിച്ചിരുന്നു. വിനതാസുതനായ ഗരുഡന്റെ തോൡ കയ്യിട്ട് മറ്റേ കയ്യിനാ

ല്‍ താമരപ്പൂ ഇളക്കിക്കൊïാണ് ഭഗവാന്റെ നില്‍പ്പ്. കണ്ഠത്തില്‍ തിളങ്ങളുന്ന കൗസ്തുഭത്താലും ആ ചതുര്‍ഭുജന്‍ ശോഭിച്ചിരുന്നു.

ഞങ്ങള്‍ക്കും ഭവനും (ശ്രീപരമേശ്വരനും) ഭവാന്മാര്‍ക്കും ഭജിക്കുന്ന എല്ലാവര്‍ക്കും അനുഗ്രഹം ചൊരിയുന്ന ആ രൂപം 

കï് കണ്‍കുളിര്‍ത്ത സനത്കുമാരാദികള്‍ ആ തൃപ്പാദങ്ങളില്‍ നമസ്‌കരിച്ചു.

ഭഗവാന്റെ കാല്‍വിരലുകളിലെ തുളസീദളങ്ങളുടെ സുഗന്ധത്തോടുകൂടിയ വായു സനത്കുമാരാദികളുടെ നാസാദ്വാരങ്ങളില്‍കൂടി ഹൃദയത്തില്‍ കടന്നുചെന്നപ്പോള്‍ കുമാരാദികള്‍ക്ക് രോമാഞ്ചമുïായി. ഉള്ളില്‍ കടന്നുചെന്ന ഭഗവത് ചൈതന്യം 

മനസ്സിനെ ആനന്ദനിര്‍ഭരമാക്കി.

കുമാരന്മാര്‍ ഭഗവാനെ കീര്‍ത്തിച്ചു സ്തുതിച്ചു. അതോടൊപ്പം തന്നെ ഒരു കാര്യം ഭഗവാന്റെ മുന്നില്‍ ക്ഷമാപണപൂ

ര്‍വ്വം സമ്മതിച്ചു. വൈകുണ്ഠത്തിനു ചേരാത്ത അഹംഭാവത്തിന്റെ ചാഞ്ചല്യത്തില്‍ തങ്ങളെ തടഞ്ഞ ജയവിജയന്മാരോട് ഞങ്ങള്‍ പ്രവര്‍ത്തിച്ചതെന്താണ്? വൈകുണ്ഠത്തിനു ചേരാത്ത പ്രവൃത്തിയാല്‍ ഞങ്ങളും ശാപവാക്കുകള്‍ ഉതിര്‍ത്തു. ജയവിജയന്മാര്‍ ചെയ്ത അതേ തെറ്റ് ഞങ്ങളും ചെയ്തിരിക്കുന്നു. ഓരോരുത്തരും അവരവരുടെ കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കും എന്ന് ഞങ്ങള്‍ കേട്ടിട്ടുï്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ ചെയ്ത തെറ്റിന് ഞങ്ങള്‍ക്കും ശിക്ഷയുïാകുമല്ലോ.

ആയിക്കോട്ടെ. ഞങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ ഞങ്ങള്‍ക്കു തന്നോളൂ. പക്ഷെ ഭഗവാനെ അങ്ങയുടെ പാദപു

ഷ്പങ്ങളില്‍ ചുറ്റിപ്പറക്കുന്ന വïുകളെപ്പോലെ ഞങ്ങളുടെ ചേതന ആ തൃപ്പാദങ്ങളില്‍ തന്നെ നിത്യം രമിച്ചുകൊïിരിക്കാന്‍ അനുഗ്രഹിക്കണമേ. ഹേ ഭഗവാനേ ഞങ്ങളുടെ വാക്കുകള്‍ അങ്ങയുടെ തൃപ്പാദങ്ങളിലെ തുളസിപോലെ ആ പാദസേവ ചെയ്യാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കര്‍ണ്ണങ്ങള്‍ എപ്പോഴും അങ്ങയുടെ കീര്‍ത്തനങ്ങള്‍ കേട്ട് ശുദ്ധമാക്കപ്പെടണമേ. അങ്ങനെയെങ്കില്‍ എത്ര ജന്മം ശിക്ഷയായി അനുഭവിക്കേïിവന്നാലും ഞങ്ങള്‍ക്ക് യാതൊരു പരാതിയും പരിഭവവുമില്ല ഭഗവാനേ.

സനത്കുമാരാദികളുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ കുറ്റസമ്മതത്തിന് ഭഗവാന്‍ ഉചിതമായ മറുപടി നല്‍കി.

എന്തു ചെയ്തു എന്നതിനേക്കാള്‍ പ്രധാനമാണ് എന്തു മനോഭാവത്തില്‍ പ്രവര്‍ത്തിച്ചു എന്നത്. ഇക്കാര്യം ബോധ്യമാക്കിക്കൊടുക്കുംവിധം തന്നെയായിരുന്നു ഭഗവാന്‍ ഈ ജ്ഞാനികള്‍ക്കു കൊടുത്ത മറുപടി.

വൈകുണ്ഠത്തിലുïായ കമ്പനങ്ങള്‍ അന്തരീക്ഷത്തെ ആകുലപ്പെടുത്തുംവിധമുള്ളതായിരുന്നുവെങ്കിലും വൈകുണ്ഠം ചേതസ്സിനെ, പരംവൈഭവത്തില്‍ വിരാജിക്കുന്ന ആ വിഭുവിനെ തെല്ലും ബാധിക്കുന്നില്ലെന്നു കൂടി വ്യക്തമാക്കുന്നതായിരുന്നു ഭഗവാന്റെ പ്രതിഭാഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.