Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗ്യത ഇല്ലാത്തവരില്‍ അങ്ങേക്ക് യോഗ്യത ഉണ്ടാക്കാന്‍ കഴിയില്ലേ? (16-19)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:01 am IST
in Samskriti

അര്‍ജ്ജുനന്റെ ഉള്ളിലെ സംശയമാണ് മേല്‍ എഴുതിയത്. ഭഗവാന്റെ മറുപടി ഇങ്ങനെയായിരിക്കും. കഴിയും, ഞാന്‍ സത്യസങ്കല്‍പനാണ്-ഞാന്‍ സങ്കല്‍പിച്ചത് സത്യം തന്നെയായിത്തീരും. പക്ഷേ സങ്കല്‍പിച്ചാല്‍ മാത്രമേ സത്യമായിത്തീരുകയുള്ളൂ. ഞാന്‍ സങ്കല്‍പിക്കയില്ല. കാരണം, അധാര്‍മ്മികളിലും ആസുരസ്വഭാവികളിലും കാരുണ്യം കാണിച്ച്, അവരെ സദ്ഗതിയിലേക്കു നയിച്ചാല്‍, പിന്നെ ലോകത്ത് ധര്‍മ്മനിഷ്ഠന്മാരും ഭക്തന്മാരും ജ്ഞാനികളും ഉണ്ടാവുമോ? അങ്ങനെ സംഭവിക്കുന്നത്. എന്റെ നിശ്ചയത്തിന് വിരുദ്ധമാണ്.

ആസുരീക ഗുണങ്ങള്‍ സമ്പന്നന്മാര്‍ക്ക് ഒരിക്കലും സദ്ഗതി ഇല്ല (16-20)

”പ്രവൃത്തിം ച നിവൃത്തിം ച” എന്ന ശ്ലോകം മുതല്‍ വിവരിക്കപ്പെട്ട ആസുരീക സ്വഭാവികള്‍ മൂഢന്മാരാണ്-അജ്ഞാന നിറഞ്ഞവരാണ്, അവിവേകികളാണ്. അവര്‍ എത്ര ജന്മം എടുത്തും മരിച്ചും കഴിഞ്ഞാലും, തമോബഹുലരായിത്തന്നെ ആസുരീകന്മാരായിത്തന്നെ വീണ്ടും ജനിക്കുന്നു. വേദപരാണേതിഹാസ ശാസ്ത്രവിരുദ്ധങ്ങളായ ആചാരണങ്ങള്‍ മാത്രം ചെയ്യുന്നതുകൊണ്ട്.

മാം അപ്രാപ്യ ഏവ- (16-20)

സര്‍വ്വേശ്വരനും സര്‍വ്വകര്‍മ്മങ്ങള്‍ക്കും ഫലം കൊടുക്കുന്നവനും ആയ ശ്രീകൃഷ്ണ ഭഗവാന്റെ ലോകം പ്രാപിക്കുകയേ ഇല്ല എന്ന് പറയേണ്ടതില്ല. ഗുരുനാഥന്മാരും ശാസ്ത്രങ്ങളും പറയുന്ന ഉപദേശം കേള്‍ക്കാത്തതുകൊണ്ട്, സര്‍വ്വേശ്വരനും

 സര്‍വ്വാരാധ്യനും ഭഗവാനുമായ വാസുദേവനും വസുദേവന്റെ പുത്രനുമായ ശ്രീകൃഷ്ണന്‍ ഉണ്ട് എന്ന ജ്ഞാനം ഉണ്ടാവുന്നേ ഇല്ല. ആ യോഗ്യതയുണ്ടാവാന്‍ മനുഷ്യശരീരത്തനു മാത്രമേ സാധ്യതയുള്ളൂ. മറ്റു ജന്തുശരീരത്തിലുള്ള ജീവന്മാര്‍ക്ക് ആ യോഗ്യത കിട്ടുകയേ ഇല്ല. വീണ്ടും വീണ്ടും കൂടുതല്‍ കൂടുതല്‍ ആ ജ്ഞാനക്കൂരിരിട്ടു നിറഞ്ഞ വൃക്ഷം, ലതകള്‍, സസ്യങ്ങള്‍, പര്‍വ്വതം ഇവയുടെ ശരീരങ്ങളിലേക്ക് അവര്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു. അതാണ് ‘തതോയാന്തി അധമാം ഗതിം”-എന്ന് ഭഗവാന്‍ പറഞ്ഞത്.

നരകരോഗത്തിന്റെ ചികിത്സ വേഗം തുടങ്ങാം (16-20)

ഒരിക്കല്‍ ആസുരീക ഗുണമുള്ളവനായി തീര്‍ന്ന മനുഷ്യനാണ്. മരണാനന്തരം ക്രമേണ നികൃഷ്ടവും കൂടുതല്‍ നികൃഷ്ടതവും ഏറ്റവും നികൃഷ്ടതമവുമായ ശരീരങ്ങളെ സ്വീകരിക്കേണ്ടിവരും. അതല്ലാതെ ദുര്‍ഗുണങ്ങളെ പരാജയപ്പെടുത്താനുള്ള സാമര്‍ത്ഥ്യം ഉണ്ടാവുകയേ ഇല്ല. അതുകൊണ്ട് മനുഷ്യദേഹം ലഭിച്ച മനുഷ്യന്‍ വളരെയധികം പ്രയത്‌നിച്ച് ആസുരീക ഗുണങ്ങളുടെ പോരായ്‌മകള്‍ പരിഹരിക്കുവാന്‍ വേണ്ടി അതിവേഗത്തില്‍ ദൈവീക ഗുണങ്ങള്‍ മനസ്സില്‍ വളര്‍ത്താന്‍ പരിശീലിക്കണം. ഇതാണ് ഈ ശ്ലോകത്തിന്റെ താല്‍പര്യം എന്ന് മധുസൂദന സരസ്വതി സ്വാമികള്‍ പറയുന്നു:-

”ഇഹൈവന നരകവ്യാധേഃ

ചികിത്സാം ന കരോതിയഃ

ഗത്വാ നിരൗഷധം സ്ഥാനം

സരുജഃ കിം കരിഷ്യതി.”

(=മനുഷ്യദേഹം ലഭിച്ച മനുഷ്യന്‍ നരകം എന്ന രോഗത്തിന്റെ ചികിത്സ നടത്തണം. മനുഷ്യജന്മത്തില്‍ മാത്രമേ അതിനുള്ള ചികിത്സ-സജ്ജനസംഗം, ഭഗവത്തത്ത്വകഥാ ശ്രവണ കീര്‍ത്തനങ്ങള്‍-നടത്താനുള്ള സൗകര്യം കിട്ടുകയുള്ളൂ. മറ്റു മൃഗാദി ജന്മങ്ങളില്‍ ഈ മരുന്ന് കിട്ടുകയേ ഇല്ല. അപ്പോള്‍ നരകരോഗം ബാധിച്ചവന്‍ എന്തു ചെയ്യും?)

9961157857

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.