Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നന്ദി, പുതിയ ശബ്ദങ്ങള്‍ കേള്‍ക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 02:50 am IST
in Sports

മാഡ്രിഡ്: എന്തിന്? ഇതിഹാസ താരം സിനദിന്‍ സിദാന്റെ തീരുമാനത്തില്‍ ഞെട്ടലായിരുന്നു ആരാധകര്‍ക്ക്. തുടര്‍ച്ചയായ മൂന്നാമത്തെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേയ്‌ക്ക് റയല്‍ മാഡ്രിഡിനെ നയിച്ച് അഞ്ചുദിവസങ്ങള്‍ക്കു ശേഷം സിനദിന്‍ പ്രഖ്യാപിച്ചു, ഞാന്‍ പരിശീലക സ്ഥാനം ഒഴിയുന്നു. 

കളത്തിലും പുറത്തും എപ്പോഴും അപ്രതീക്ഷിത നീക്കങ്ങളിലൂടെയും തീരുമാനങ്ങളിലൂടെയും വ്യത്യസ്തനാവാറുള്ള മുന്‍ ഫ്രഞ്ച് താരം ഇത്തവണയും പതിവു തെറ്റിച്ചില്ല. റയലിന്റെ പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരസിനൊപ്പം പത്രസമ്മേളനത്തിനു വന്നിരിക്കുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല, ഈ പ്രഖ്യാപനം. 

പറയാനുള്ളത് അത്ര നല്ല കാര്യമല്ലെന്ന് പലരും തിരിച്ചറിഞ്ഞിരുന്നു ഫ്‌ളോറെന്റീനോയുടെ മുഖത്തു നിന്ന്. എന്നാല്‍ പ്രശസ്തനായ ഏതോ താരം ക്ലബ്ബു വിടുന്നതിനെക്കുറിച്ചു പറയാനാവും എന്നാണ് എല്ലാവരും കരുതിയത്.

അപ്പോഴേക്ക് സിനദിന്‍ അതു പറഞ്ഞു, ‘ഞാന്‍ റയല്‍ വിടുന്നു.   അടുത്ത സീസണില്‍ പരിശീലകനായി ഞാനുണ്ടാവില്ല. 2020 വരെ തുടരാം എന്നാണ് കരാര്‍. അതു വരെ കാത്തു നില്‍ക്കുന്നില്ല.’

കാരണമാരാഞ്ഞ് ചോദ്യങ്ങള്‍ തുടര്‍ച്ചയായി വന്നപ്പോള്‍ ചെറുചിരിയോടെ സിനദിന്‍ പറഞ്ഞു, ‘ഈ ക്ലബ്ബിനെ ഞാന്‍ സ്‌നേഹിക്കുന്നു. എനിക്കു നല്‍കാവുന്നതൊക്കെ നല്‍കിക്കഴിഞ്ഞു. പുതുമയുള്ളതും വ്യത്യസ്തമായതുമായ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടതുണ്ട് ഇനി.’ 

2016 ജനുവരിയില്‍ സിനദിന്‍ ഹെഡ് കോച്ച് ആയി വന്നതിനു ശേഷം ആറു പ്രധാനപ്പെട്ട കിരീടങ്ങളാണ് റയല്‍ നേടിയത്. സ്പാനിഷ് ലീഗില്‍ മൂന്നാം സ്ഥാനത്തായിപ്പോയി എന്നതു മാത്രമാണ് തിരിച്ചടി. ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ആ തിരിച്ചടി സിനദിന്‍ മറന്നു. 26 നായിരുന്നു ലിവര്‍പൂളുമായുള്ള ഫൈനല്‍. കൃത്യം അഞ്ചാം ദിവസം റയല്‍ വിട്ടു പോകുന്നു സിനദിന്‍.

‘വളരെ വിഷമം പിടിച്ച തീരുമാനമാണിത്. എനിക്കും മറ്റുള്ളവര്‍ക്കും മാറ്റം ആവശ്യമാണെന്നു തോന്നി. എന്റെ മാത്രം തീരുമാനമാണിത്. ഒരു പക്ഷേ, അതു തെറ്റായിരിക്കാം. പക്ഷേ, ഇതാണു സമയം എന്നെനിക്കു തോന്നുന്നു. കളിക്കാരില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെടാന്‍ ഇനി എനിക്കാവില്ല.’ ലാ ലിഗയില്‍ മൂന്നാം സ്ഥാനത്തായിപ്പോയതും ഡൊമസ്റ്റിക് കപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതും എനിക്കു പെട്ടെന്നു മറക്കാനാവില്ലെന്നും സിനദിന്‍ പറഞ്ഞു.

റയലില്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും തന്നെ പിന്തുണച്ച ആരാധകര്‍ക്ക് സിനദിന്‍ നന്ദി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം വട്ടവും ചാംപ്യന്‍സ് ലീഗ് വിജയിക്കാനായത് ജീവിതത്തിലെ മനോഹരമായ മുഹൂര്‍ത്തമായിരുന്നു. സിനദിന്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

India

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

Gulf

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

Kerala

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

പോലീസ് അന്വേഷണത്തിന് കൂടുതൽ സമയമെടുക്കില്ല ; കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

അസമില്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ഹിമന്ത ബിശ്വ ശര്‍മ്മ, ആദ്യനീക്കം തന്നെ ഞെട്ടിക്കുന്നത്….ബില്‍ 26ന് മേശപ്പുറത്ത് വെയ്‌ക്കും

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യുന്നു (ഫയല്‍ ചിത്രം) ദല്‍ഹി മന്ത്രി കപില്‍ ശര്‍മ്മ കാര്‍ ഒഴിവാക്കി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (നടുവില്‍) കേന്ദ്രമന്ത്രി അത്താവലെ കാര്‍ ഒഴിവാക്കി മുബൈയില്‍ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്)

കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി ബസില്‍ യാത്ര ചെയ്യും, ഇലക്ട്രിക് വാഹനത്തിലേക്ക് മാറി ബീഹാര്‍ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.