Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആസുരിക സ്വഭാവികളുടെ ചിന്തകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 03:04 am IST
in Samskriti

ആസുര സ്വഭാവികളുടെ മനോരഥം ഇങ്ങനെ നീണ്ടു പോകുന്നു

അദ്യ ഇദം മയാലബ്ധം

ഇപ്പോള്‍, ആയിരക്കണക്കിന് രൂപ ലോക ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്; ആയിരക്കണക്കിന് ഏക്കറുകള്‍ ഭൂസ്വത്തുണ്ട്; ഭാര്യയുണ്ട്; പുത്രന്മാരുണ്ട്; ബന്ധുക്കളുണ്ട്; ഞാന്‍ പറഞ്ഞാല്‍ അത് അപ്പടി നടപ്പിലാക്കുന്ന അനുയായികളുമുണ്ട്. ഇതെല്ലാമായ എന്റെ ബുദ്ധിബലം, ശരീരബലം, സാമര്‍ത്ഥ്യം ഇവ കൊണ്ടാണ് നേടിയിട്ടുള്ളത്; അതുകൊണ്ടു മാത്രം. അല്ലാതെ ദൈവാനുഗ്രഹം കൊണ്ടോ, കാലഗുണം കൊണ്ടോ അല്ല. ഇനിയും ഞാന്‍ എത്രയോ ഇരട്ടി ധനവും പാടങ്ങളും തോട്ടങ്ങളും നേടും. തീര്‍ച്ച. എല്ലാറ്റിലും പ്രധാനം ധനം തന്നെ. ഇന്നു കയ്യിലുള്ള ധനത്തെക്കാള്‍ ആയിരം ഇരട്ടി ധനം ഞാന്‍ എന്റെ സാമര്‍ത്ഥ്യംകൊണ്ടു നേടും. ഉറപ്പാണ്.

ആസുരിക സ്വഭാവികളുടെ ക്രോധം വ്യക്തമാക്കുന്നു (16-14)

ഭഗവാന്‍, അവരുടെ മനസ്സില്‍ ഉയരുന്ന ക്രൂരമായ പരിപാടി ഇങ്ങനെയായിരിക്കും എന്നുപറയുന്നു. 

”അസൗശത്രുഃ മയാഹതഃ”

എന്റെ എല്ലാ പ്രവൃത്തികള്‍ക്കും, എപ്പോഴും തുടരെതുടരെ തടസ്സം സൃഷ്ടിച്ച് വിഷമിപ്പിക്കുന്ന-പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ‘പാര’-വെക്കുന്ന-ഒരു ശത്രു ഉണ്ടായിരുന്നു. അവനെ ഇന്നലെ രാത്രികൊന്നു; ഞാനാണ് കൊന്നത്; ഈ കയ്യു കൊണ്ടാണ് കൊന്നത്. 

”അപരാന്‍ അപി ഹനിഷ്യേ”

ഇനിയും അമ്പതോളം ശത്രുക്കള്‍ ബാക്കിയുണ്ട്. അവരുടെ പേരും അഡ്രസ്സും അടങ്ങുന്ന ലിസ്റ്റ് ഇതാ ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാത്രമല്ല, അവരെ കൊല്ലേണ്ട തീയതി, സ്ഥലം, സമയം ഇവയും റെഡിയാക്കിട്ടുണ്ട്. അവരെ കൊല്ലേണ്ട രീതിയിലും പ്ലാന്‍ ചെയ്തിട്ടുണ്ട്. ആരും എന്റെ സമീപത്തുനിന്ന് രക്ഷപ്പെടുകയില്ല.

വെട്ടിക്കൊല്ലേണ്ടവര്‍ ഇത്ര; വെടിവച്ച് കൊല്ലേണ്ടവര്‍ ഇത്ര; ബോംബിട്ടു കൊല്ലേണ്ടവര്‍ ഇത്ര; തല്ലികൊല്ലേണ്ടവര്‍ ഇത്ര-എല്ലാം അനുയായികളെ ഏല്‍പ്പിച്ചിട്ടുണ്ട്.

അഹം ഈശ്വരഃ (16-14)

ഞാന്‍ ഈശ്വരന്‍ തന്നെയാണ്; കേവലം മനുഷ്യനല്ല. എനിക്ക് തുല്യനായിട്ട് പോലും വേറെ ആരുമില്ല. ഈ പുഴു പ്രായന്മാര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? എല്ലാത്തരം ഭരണാധികാരികളും ഞാന്‍ പറയുന്നത്, അപ്പടി അംഗീകരിച്ച് നടപ്പിലാക്കും. ഇല്ലെങ്കില്‍ അവരുടെ കഴുത്തിന്റെ മേലെ തല കാണുകയില്ല എന്ന് അവര്‍ക്ക് നന്നായി അറിയാം.

അഹംഭോഗീ

എല്ലാത്തരം ഭൗതികസുഖങ്ങളും, അത്യന്താധുനികങ്ങളായ ഉപകരണങ്ങളും ഉള്ള  ഏഴുനിലമാളികകളും എനിക്ക് ധാരാളമുണ്ട്. അവയിലെല്ലാം മാറി മാറി താമസിച്ച് ഞാന്‍ സുഖങ്ങള്‍ അനുഭവിക്കും.

അഹംസിദ്ധഃ

എനിക്ക് പുത്രന്മാരുണ്ട്. മരുമക്കളുണ്ട്, പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാരുണ്ട്, സുഹൃത്തുക്കളുണ്ട്, അനുയായികളുണ്ട്. അവരെല്ലാം എന്റെ കല്‍പന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതിനാല്‍ ഞാന്‍ കൃതകൃത്യനാണ്.

അഹംബലവാന്‍

എനിക്ക് ജനിക്കുമ്പോള്‍ തന്നെ ഉറച്ച ശരീരമുണ്ട്. ഇപ്പോഴും ഞാന്‍ അരോഗദൃഢഗാത്രനാണ്-അരോഗ്യവാനാണ്-ബലവാനാണ്. മറ്റുതരത്തിലും ഞാന്‍ ബലവാനാണ്. ആളുകളുടെ ബലം, ആയുധങ്ങളുടെ ബലം, ഭരണാധികാരികളുടെ ബലം, സമുദായത്തിന്റെ ബലം എല്ലാം എനിക്കുണ്ട്.

അഹം സുഖീ

എല്ലാം കൊണ്ടും ഞാന്‍ സുഖിയാണ്. സമര്‍ത്ഥനാണ്. താടിനീട്ടി നടക്കുന്ന തപസ്വികള്‍ക്കോ തലമൊട്ടയടിച്ച് കാവിമുണ്ടും ഉടുത്തു നടക്കുന്നവര്‍ക്കോ എന്നെ ഒന്നും ചെയ്യാനുള്ള കഴിവില്ല; അവരെ എനിക്കു പേടിയുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.