Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘നമസ്‌കാരം’ അവര്‍ക്ക് ഒരശുദ്ധ വാക്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:09 am IST
in Vicharam

സഹസ്രാബ്ദങ്ങളായി ഭാരതീയര്‍ ഉച്ചരിക്കുന്ന ഉപചാര പദമാണ് ‘നമസ്‌കാരം’. അതുപോലെയാണ് ‘നമസ്‌തേ’ എന്ന പദവും . ഞാന്‍ താങ്കളെ നമിക്കുന്നു എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം. നമ്മുടെ പ്രതിരോധ മന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍  എത്തിയപ്പോള്‍, അതിര്‍ത്തിക്കപ്പുറത്ത് നിന്നിരുന്ന ചൈനീസ് സൈനികനോട് നമസ്‌തേ പറഞ്ഞു. ആ വാക്കിന്റെ അര്‍ത്ഥം അവര്‍ സൈനികന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. 

ഈ സംഭവത്തിന് ശേഷം കേരളത്തിലെ ആകാശവാണിയില്‍ ദിവസവും പ്രക്ഷേപണം ചെയ്യുന്ന മലയാള വാര്‍ത്തകളുടെ തുടക്കത്തില്‍ ആകാശവാണി, നമസ്‌കാരം എന്നു പറയാനാരംഭിച്ചു. മുന്‍പില്ലാതിരുന്ന ഒന്നാണിത്. വര്‍ഷങ്ങളായി വാര്‍ത്ത വായിച്ചു വരുന്നവരുള്‍പ്പടെ നമസ്‌കാരം പറഞ്ഞതിന് ശേഷമാണ് ഇപ്പോള്‍ വാര്‍ത്ത അവതരിപ്പിക്കുന്നത്. എന്നാല്‍ അവതാരകരില്‍ ഒരാള്‍ മാത്രം ഇത് ഒഴിവാക്കാറാണ് പതിവ്. എന്തുകൊണ്ടാണാവോ ഇത്? ഇന്ന് പലരും നമസ്‌കാരവും നമസ്‌തേയുമൊക്കെ വിട്ട് വിദേശവാക്കുകളാണ് ഉപയോഗിച്ച് കാണുന്നത്. നമുക്ക്  ഏറെ അര്‍ത്ഥവത്തായ ഉപചാര വാക്കുകള്‍ ഉള്ളപ്പോള്‍ അവയെ എന്തിന് വിലകുറച്ച് കാണുന്നു? 

ലക്ഷ്മണ പ്രഭു, എറണാകുളം

കാണാം കര്‍ണാടകയിലെ ഭരണം

ഏറ്റവും വലിയ കക്ഷിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ആദ്യമായിട്ടൊന്നുമല്ല. സ്ഥിരഭരണം നിലനില്‍ക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഗവര്‍ണറുടേതായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉത്തമവിശ്വാസത്തിലുള്ള ചെയ്തികളെ  ചോദ്യം ചെയുന്നത് ജനാധിപത്യ മര്യാദയല്ല. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കലും മാറ്റിമറിക്കലും കോണ്‍ഗ്രസ്സാണ് കൊണ്ടുവന്നതും നടപ്പാക്കിയതും കാത്തുസൂക്ഷിച്ചതും. 1954ല്‍ അന്നത്തെ മദ്രാസ് സംസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം ഗവര്‍ണര്‍, ഭൂരിപക്ഷമുണ്ടായിരുന്ന യുണൈറ്റഡ് ഫ്രണ്ടിനെ തഴഞ്ഞ് എംഎല്‍എ പോലുമല്ലാതിരുന്ന സി. രാജഗോപാലാചാരിയെ കോണ്‍ഗ്രസ്സിന്റെ മന്ത്രിസഭ രൂപീകരിക്കുവാന്‍ ക്ഷണിച്ചിരുന്നു. 

കര്‍ണാടകയില്‍ ഒരു പാര്‍ട്ടി, വോട്ടര്‍മാരുടെ മുമ്പാകെ വച്ച പ്രകടനപത്രിക  36 നിയോജകമണ്ഡലങ്ങളിലെ ഏതാനും വോട്ടര്‍മാര്‍ മാത്രമാണ് അംഗീകരിച്ചത്. അവര്‍ക്ക് സംസ്ഥാനം ഭരിക്കാന്‍ അവസരം ലഭിച്ചത് ഏത് നീതിയുടെ പേരിലായാലും ഭരണസ്ഥിരതയെ ബാധിക്കും.  വിശ്വാസവോട്ടെടുപ്പിന് ഗവര്‍ണര്‍ സാവകാശം നല്‍കിയതിനേക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് എന്തെന്നു കോടതി അന്വേഷിക്കേണ്ടതായിരുന്നു.

ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു. മോരും മുതിരയും പോലുള്ള രണ്ട് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഈ മുന്നണിക്ക് സംസ്ഥാനത്തിനു വേണ്ടി വല്ലതും ചെയ്യാനാവുമോ എന്ന് കാത്തിരുന്ന് കാണാം 

ക്യാപ്റ്റന്‍ കെ വേലായുധന്‍, കണ്ണഞ്ചേരി, കോഴിക്കോട്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.