Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭക്ഷണം മോഷ്ടിച്ചു, പാത്രങ്ങള്‍ തകര്‍ത്തു; ലാലുവിന്റെ മകന്റെ വിവാഹത്തില്‍ ആര്‍ജെഡിക്കാരുടെ ആക്രാന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2018, 02:43 am IST
in India

പാറ്റ്‌ന: ആനകളും കുതിരകളും ബാന്‍ഡ് മേളവുമൊക്കെയായി ആഘോഷമായിരുന്നു ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം വേറേ. എന്നിട്ടും ലാലുവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിക്കാര്‍ അവരുടെ സ്വഭാവം കാണിച്ചു. നേതാവിനു കന്നുകാലിയുടെ ആഹാരം മോഷ്ടിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് ഒരു കല്യാണ സ്ഥലത്തു നിന്ന് ഭക്ഷണം കട്ടുകൂടേ എന്ന ഭാവമായിരുന്നു അവര്‍ക്ക്. 

വിശിഷ്ട വ്യക്തികള്‍ക്കായി പ്രത്യേകം തയാറാക്കിയ പന്തലിലേക്ക് ഇരച്ചു കയറിയ അണികള്‍ അവിടെ നിന്ന് ആവശ്യത്തിനു വിഭവങ്ങള്‍ അകത്താക്കിയ ശേഷം ബാക്കിയുള്ളവ മോഷ്ടിക്കുകയും ചെയ്തു, ഭക്ഷണം മാത്രമല്ല അവ വിളമ്പാന്‍ കൊണ്ടു വന്നിരുന്ന പാത്രങ്ങളും മോഷ്ടിച്ചു. വിഐപികള്‍ക്കായി പ്രത്യേകം തയാറാക്കിയിരുന്ന പന്തല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു തിരിച്ചിരുന്നു. എന്നാല്‍ ആര്‍ജെഡിക്കാരുടെ സ്വഭാവത്തിനു മുന്നില്‍ ബാരിക്കേഡുകള്‍ തകര്‍ന്നു വീണു.

ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവിഹം കഴിച്ചത്. കാലിത്തീറ്റകുംഭകോണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ ലഭിച്ചിരുന്നു. തേജും ഐശ്വര്യയും വരണമാല്യങ്ങള്‍ പരസ്പരം അണിയിച്ചതിനു തൊട്ടു പിന്നാലെയാണ് ആര്‍ജെഡിക്കാര്‍ വിഐപി പന്തലിലേക്ക് ഇരച്ചു കയറിത്. പാര്‍ട്ടിയുമായി ബന്ധമുള്ള ചില ലോക്കല്‍ ഗുണ്ടകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരെ പിന്തിരിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമം വിഫലമായി.

ഇതേ പന്തലില്‍ത്തന്നെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം ഒരുക്കിയിരുന്നത്. ഈ ഭക്ഷണവും എടുത്തുകൊണ്ടോടി എന്നു മാത്രമല്ല, ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറയും മറ്റും കേടുവരുത്തുകയും ചെയ്തു. ഏഴായിരം അതിഥികള്‍ക്കുള്ള ഭക്ഷണമാണ് ക്രമീകരിച്ചിരുന്നത്. 

വിഐപി പന്തലില്‍ കൂടുതല്‍ സ്വാദിഷ്ടമായ ഭക്ഷണമാണ് വിളമ്പുന്നതെന്ന് അറിഞ്ഞപ്പോഴാണ് അണികള്‍ രോഷാകുലരായത്. രണ്ടു പന്തലില്‍ രണ്ടു തരം ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് അവര്‍ പരാതി പറയുന്നുമുണ്ടായിരുന്നു. വിവാഹത്തിന് എത്തുന്നവരെക്കുറിച്ച് ഭക്ഷണം തയാറാക്കാന്‍ കരാര്‍ നല്‍കിയുന്നവരോടു വിവിധ നേതാക്കള്‍ വിവിധ കണക്കുകളാണ് പറഞ്ഞത്. വിഐപികളും സാധാരണക്കാരുമായി പതിനായിരം പേര്‍ക്ക് ഭക്ഷണം തയാറാക്കാനാണ് പറഞ്ഞിരുന്നത്. എന്നാല്‍ അമ്പതിനായിരം അതിഥികളെ പ്രതീക്ഷിക്കുന്നു എന്നാണ് ആര്‍ജെഡിയുടെ പ്രമുഖ നേതാവ് ശക്തി സിങ് വിവാഹത്തലേന്നു പറഞ്ഞത്. എല്ലാ ജില്ലകളില്‍ നിന്നുമായി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്ക് വിഐപി പന്തല്‍ നിറയെ ഭക്ഷണ ചിതറിക്കിടക്കുകയായിരുന്നു. വിലപിടിച്ച പാത്രങ്ങളും മറ്റും എറിഞ്ഞുടച്ച നിലയിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.