Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ എല്ലാം ശരിയാക്കിക്കഴിഞ്ഞോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2018, 03:56 am IST
inVicharam

എല്ലാം ശരിയാക്കാമെന്നു വാക്കു പറഞ്ഞ് ഭരണത്തിലേറിയ ഇടതു സര്‍ക്കാര്‍ എന്തൊക്കെ ശരിയാക്കി? സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേയ്‌ക്കു കടക്കാന്‍ ഒരുങ്ങുമ്പോള്‍ ജന്മഭൂമി നടത്തിയ അന്വേഷണത്തോടു പ്രമുഖരുടെ പ്രതികരണം. 

കുമ്മനം രാജശേഖരന്‍

അട്ടപ്പാടിയിലെ മധുവും റാന്നിയിലെ ബാലുവും വരാപ്പുഴയിലെ ശ്രീജിത്തും തിരുവല്ലത്ത് കൊല്ലപ്പെട്ട ലിഗയുമാണ് കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ നേട്ടപ്പട്ടിക. നിരപരാധികളുടെ ജീവന് യാതൊരു വിലയുമില്ലാത്ത നാടായി ഇത് മാറിയിരിക്കുന്നു. ചോദിക്കാനും പറയാനും ആളില്ലാത്ത നാട്. ഇവിടെ ഒരു സര്‍ക്കാരുണ്ടോ എന്ന് പോലും സംശയമാണ്. 

പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തലാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ  ജോലി. സര്‍ക്കാരിന്റെ എല്ലാ മേഖലയിലും പാര്‍ട്ടിക്കാരുടെ കൊടിപിടുത്തവും ഗുണ്ടായിസവുമാണ് നടക്കുന്നത്. മുഖ്യമന്ത്രിയെക്കണ്ട് പോലീസും മര്യാദകേട് സ്വഭാവമാക്കിയിരിക്കുന്നു. പോലീസുകാരുടെ സമ്മേളനങ്ങള്‍ പോലും സിപിഎം പരിപാടിയാകുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ് നാട്ടില്‍ സൃഷ്ടിച്ചിരിക്കുന്നത്.  ആള്‍ക്കൂട്ട കൊള്ളയും കൊലപാതകങ്ങളും കൊണ്ട് ലോകമലയാളികള്‍ പോലും തലകുനിക്കേണ്ട ഗതികേടിലാണ്. അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 

പി. രാജന്‍

സ്വാതന്ത്ര്യം കിട്ടിയ അന്നുതൊട്ട് കേട്ടുതുടങ്ങിയതാണ് ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണവും അവസാനിപ്പിക്കുമെന്നത്. ഇടതുമുന്നണിയുടെ അവസാനത്തെ പ്രകടനപത്രികയില്‍പ്പോലും പോലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ പൗരാവകാശരേഖ പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. വാസ്തവത്തില്‍ പ്രകടനപത്രികയില്‍ ഇങ്ങനെ പറയേണ്ട ആവശ്യം തന്നെയില്ല. കാരണം സുപ്രീംകോടതി ഇതുസംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ട് കാലമേറെയായി. അറസ്റ്റ് സംബന്ധിച്ച സകല വിവരങ്ങളും രേഖപ്പെടുത്തേണ്ടതുണ്ട്. പിടിക്കപ്പെടുന്ന പ്രതിയുടെ ബന്ധുവിന് രേഖാമൂലം വിവരം കൊടുക്കണമെന്നുണ്ട്. എന്നാല്‍ ഈ പ്രാഥമികമായ കാര്യങ്ങള്‍പോലും പോലീസുകാര്‍ പാലിക്കുന്നില്ല. 

കുറ്റാന്വേഷണവും ക്രമസമാധാന പാലനവും വേര്‍പെടുത്തി വ്യത്യസ്ത ഉദ്യോഗസ്ഥരുടെ കീഴിലാക്കുമെന്ന വാഗ്ദാനവും പത്രികയില്‍ ഉണ്ടായിരുന്നു. ഇതും നടപ്പാക്കിയിട്ടില്ല. 

ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ വിശദീകരിച്ച് പറയേണ്ട ആവശ്യമില്ല. ആദിവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി നിയമവിരുദ്ധമായി കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുള്ളത് തിരിച്ചുപിടിക്കുമെന്ന ഉറപ്പ് പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് പാലിക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.

സി.കെ. ജാനു

വാഗ്ദാനങ്ങള്‍ പാലിക്കാതെ ജനങ്ങളെ ഭീകരമായി വേട്ടയാടിയ സര്‍ക്കാരാണിത്. ജനാധിപത്യ വ്യവസ്ഥയെ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കും. പാര്‍ട്ടി വളര്‍ത്താന്‍വേണ്ടി പാര്‍ട്ടികാര്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്ന ഭരണമായി ഇടത് സര്‍ക്കാര്‍ മാറി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ മിച്ചഭൂമി സമരമെന്ന പേരില്‍ പാര്‍ട്ടി കുടില്‍കെട്ടി സമരം നടത്തിച്ച ആദിവാസികള്‍ക്ക് പോലും നീതി ലഭിച്ചിട്ടില്ല. ചോര്‍ന്നൊലിച്ച പ്ലാസ്റ്റിക് കൂടാരങ്ങളിലാണ് അവര്‍ കഴിയുന്നത്. വനസംരക്ഷണമെന്ന പേരില്‍ ആദിവാസികളെ കുടിയിറക്കി  ആ ഭൂമി റിസോര്‍ട്ട് മാഫിയകള്‍ക്ക് തീറെഴുതികൊടുക്കുന്നു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനില്ലെങ്കിലും സര്‍ക്കാര്‍ ഭൂമി മുതലാളിമാര്‍ക്ക് നിര്‍ലോഭം നല്‍കുകയാണ്. 

നീതി തേടി പോലീസ്റ്റേഷനില്‍ എത്തുന്നവരെ സര്‍ക്കാര്‍ മര്‍ദ്ദിച്ച് കൊല്ലുന്നു. പുറത്ത് സിപിഎമ്മുകാരുടെ മര്‍ദ്ദനത്തില്‍ ആദിവാസികളും പിന്നോക്കക്കാരും കൊല്ലപ്പെടുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.