Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ കെട്ടിടം ഇടിഞ്ഞു താണ സംഭവം; നിര്‍മ്മാണത്തില്‍ അപാകമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:49 am IST
in Kerala

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ കലൂരിലെ മെട്രോ സ്റ്റേഷന് സമീപം കെട്ടിടം ഇടിഞ്ഞു താണതിന് കാരണം നിര്‍മ്മാണത്തിലെ അപാകമെന്ന് സൂചന.  അടിത്തറ ഉറയ്‌ക്കാതെ അതിനുമുകളില്‍  കെട്ടിടം നിര്‍മ്മിച്ചതാകാം  കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിട ഉടമകളായ പോത്തീസിന്റെ നിര്‍മ്മാണ ലൈസന്‍സ് കൊച്ചി കോര്‍പ്പറേഷന്‍ റദ്ദാക്കി. പോലീസ് കേസ്സെടുത്തിട്ടുണ്ട്. 

വ്യാഴാഴ്ച രാത്രിയാണ് കെട്ടിടം ഇടിഞ്ഞുതാണത്. ജെസിബി ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളും മണ്ണില്‍ താണു. 30 അടി താഴ്ചയില്‍ അഞ്ഞൂറിലേറെ പൈലുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ബീമുകളും തകര്‍ന്നു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടവും ഭീഷണിയിലാണ്. റോഡരികില്‍ വിള്ളല്‍ ഉണ്ടായിട്ടുള്ളതിനാല്‍ റോഡ് ബലപ്പെടുത്തിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കൂ. 

12 നില കെട്ടിടമായിരുന്നു വസ്ത്രശാലയ്‌ക്കായി നിര്‍മ്മിക്കാനിരുന്നത്. ഭൂമിക്കടിയില്‍ രണ്ടു നിലകളുടെ പൈലിങ് പൂര്‍ത്തിയാക്കിയ ശേഷം ഒന്‍പത് മീറ്റര്‍ ആഴത്തില്‍ മണ്ണെടുത്തു മാറ്റുന്ന ജോലികളാണ് നടന്നിരുന്നത്. കെട്ടിടത്തിന്റെ പൈലിംഗിലും അപാകതയുണ്ടെന്നാണ് വിലയിരുത്തല്‍. നഗര വികസന വകുപ്പില്‍ നിന്ന് നിയമത്തില്‍ ഇളവ് നേടിയാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഭൂമിക്കടിയില്‍ രൂപപ്പെട്ട ഗര്‍ത്തം സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്നും ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. 

വിദഗ്ധ സമിതിയെ അന്വേഷത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെട്ടിടം ഇടിഞ്ഞു താണതിന് സമീപമുള്ള മറ്റ് കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിയും സംഘം പരിശോധിക്കും. പിവിഎസ് കള്‍വര്‍ട്ടിന്റെ അപാകതയും റോഡിന്റെ ശോച്യാവസ്ഥയും അപകടത്തിനു കാരണമായതായി സമീപവാസികള്‍ പറയുന്നു.

കള്‍വര്‍ട്ട് നിര്‍മിച്ചപ്പോള്‍ റോഡ് ഉയര്‍ത്തിയിരുന്നെങ്കിലും വശങ്ങള്‍ കെട്ടി ബലപ്പെടുത്തിയില്ല. അടുത്തിടെയാണ് റോഡിന്റെ ഇടതുവശത്തെ ഭിത്തി കെട്ടിയത്. ഈ ഭാഗത്ത് മണ്ണിടിഞ്ഞിട്ടുണ്ട്. കെഎസ്ഇബിയുടെ ഉള്‍പ്പെടെയുള്ള എല്ലാ ജോലികളും പൂര്‍ത്തിയായിരുന്നു. വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റുന്ന ജോലി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതാണ് അപകടസമയത്ത് പൊട്ടിയത്. പൈപ്പ് ലൈനും കെഎസ്ഇബി വൈദ്യുതി ലൈനും മാറ്റി നല്‍കാന്‍ വൈകിയതു കൊണ്ടാണു റോഡിനു സംരക്ഷണ ഭിത്തി കെട്ടാന്‍ വൈകിയതെന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പുതിയ വാര്‍ത്തകള്‍

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.