Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ അണികളുടെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 02:39 am IST
in India

ബെംഗളൂരു: സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിക്കാത്ത നേതാക്കളുടെ അണികള്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് മുന്നില്‍ പരസ്യ പ്രതിഷേധവുമായി എത്തി. ഇതോടെ വിമത നീക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. 

വിമത നീക്കം തടയാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് പരമേശ്വര തുടങ്ങിയവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. പലരും ആഗ്രഹിച്ച മണ്ഡലത്തില്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. 

ദാസറഹള്ളിയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് നേതാവാണ് തമ്മന്നാന്‍ജിയ. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് അദ്ദേഹം മണ്ഡലത്തില്‍ കോന്‍ബനേഗ കരോട്പതി ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനായി സ്വന്തം പണമാണ് ചെലവഴിച്ചത്. 

ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ശേഖരിക്കാന്‍ മണ്ഡലത്തിലുടനീളം വാഹനത്തില്‍ സഞ്ചരിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും നല്‍കി. എന്നാല്‍ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ തമ്മന്നാന്‍ജിയ ഇടം പിടിച്ചില്ല. പകരം പി.എന്‍. കൃഷ്ണമൂര്‍ത്തിക്കാണ് ടിക്കറ്റ് ലഭിച്ചത്. 

കെപിസിസി പ്രസിഡന്റ് പരമേശ്വരയുമായുള്ള അടുപ്പമാണ് കൃഷ്ണമൂര്‍ത്തിക്ക് ടിക്കറ്റ് ലഭിച്ചതെന്നാണ് ആരോപണം. 

ഹൈക്കമാന്റ് നിര്‍ദേശപ്രകാരമാണ് കൃഷ്ണമൂര്‍ത്തിക്ക് സീറ്റ് നല്‍കിയതെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. എന്നാല്‍ ഇത് വിശ്വസനീയമല്ലെന്നാണ് തമ്മന്നാന്‍ജിയ അനുയായികള്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് മന്ത്രി ഡി.കെ. ശിവകുമാറിനോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 

ബൊമ്മനഹള്ളിയില്‍ കെപിസിസി വക്താവ് കവിത റെഡ്ഡിയും അസന്തുഷ്ടിയിലാണ്. മറ്റൊരു നേതാവായ സുഷമ രാജഗോപാല്‍ റെഡ്ഡിയും പ്രതിഷേധം ഉയര്‍ത്തി. ബെംഗളൂരു സൗത്തിലാണ് ഇവര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നല്‍കിയത് ബൊമ്മനഹള്ളിയിലാണ്. ഇവിടെ മത്സരിക്കില്ലെന്ന നിലപാടിലാണ് ഇവര്‍.  

കോണ്‍ഗ്രസ് എംഎല്‍എ ശാന്ത ഗൗഡയെ പിന്തുണയ്‌ക്കുന്നവര്‍ സീറ്റ് നിരസിച്ചതിനെതിരെ പ്രതിഷേധിച്ചു. ചിക്കമംഗലൂരുവിലായിരുന്നു ഇവര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നത്. 

എന്നാല്‍ ബി.എല്‍. ശങ്കറിന് സീറ്റ് നല്‍കി. കാധൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ശരത് കൃഷ്ണമൂര്‍ത്തിയുടെ അണികളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇവിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ആനന്ദിനാണ് സീറ്റ് നല്‍കിയത്. മടിക്കേരി, മുത്തപ്പ, മണ്ഡലങ്ങളില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്നവര്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രരായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. 

32 നേതാക്കളാണ് പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തിയിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാക്കളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.