Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക് സഭയിൽ നടക്കുന്നതിതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 06:53 am IST
in India

ന്യൂദൽഹി: തുടർച്ചയായി പത്താം ദിവസവും ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ പറഞ്ഞു, നിങ്ങൾ സീറ്റുകളിലിരിയ്‌ക്കൂ, അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്‌ക്കെടുക്കാം. പക്ഷേ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ അനുസരിച്ചില്ല. അവരുടെ നേതാക്കൾ അംഗ ങ്ങളോട് സ്പീക്കറെ അനുസരിക്കാൻ നിർദ്ദേശിച്ചല്ല. ഫലമോ മാർച്ച് 16 മുതൽ പത്തു ദിവസം ലോക്സഭ നടപടികളിലേക്ക് കടക്കാനാകാതെ പിരിഞ്ഞു. 

സഭയിൽ സ്പീക്കർ സുമിത്രാ മഹാജൻ, മാർച്ച് 16ന് ടിഡിപി എം പിമാർ നൽകിയ ദിവസം മുതൽ പറയുന്ന വാക്യം ഇതാണ്. ” അവിശ്വാസ പ്രമേയ അവതരണത്തിന് അനുമതി തേടി നോട്ടീസ് കിട്ടിയിട്ടുണ്ട്. ചർച്ച ചെയ്യാൻ സർക്കാരും ഒരുക്കമാണ്. പക്ഷേ നോട്ടീസ് സ്വീകരിക്കണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. അതുണ്ടോ എന്ന് പരിശോധിക്കാൻ എനിക്ക് തലയെണ്ണണം. ഇതിന് ആദ്യം വേണ്ടത് അംഗങ്ങൾ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയാണ്. ദയവായിസറ്റിലേക്ക് മടങ്ങുക.” 

പക്ഷേ, അംഗങ്ങൾ അനുസരിച്ചില്ല. പ്രതിപക്ഷ പാർട്ടിയംഗങ്ങൾ മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ച് സഭാ നടപടികൾ തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി ബഹളം കൂട്ടുകയായിരുന്നു.

ടിഡിപി ആന്ധ്രപ്രദേശ് പ്രത്യേക അവകാശങ്ങൾക്കു വേണ്ടിയാണ് വാദിച്ചത്. ഓരോ പ്രതിപക്ഷ പാർട്ടിക്കും ബഹളമുണ്ടാക്കാൻ ഓരോ ആവശ്യങ്ങളാണ്. അവിശ്വാസ പ്രമേയത്തിന് എല്ലാ പ്രതിപക്ഷ കക്ഷികളും നോട്ടീസ് കൊടുത്തിട്ടുണ്ട്. പക്ഷേ ഈ അവശ്യത്തിൽപ്പോലും അവർക്ക് സർക്കാരിനെതിരെ ഒന്നിച്ചു നിൽക്കാനാവുന്നുമില്ല.

പ്രതിപക്ഷത്തിനറിയാം അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ സർക്കാരിനാണ് വിജയമെന്ന്. ചർച്ച നടത്തിയാൽ അതിലും നേട്ടം സർക്കാർ കൊണ്ടു പോകുമെന്ന് ഉറപ്പുണ്ട്. അതേ സമയം സർക്കാർ നിലപാടു കൊണ്ട് സഭ നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് അവരുടെ ശ്രമം. 

സ്പീക്കർ സഭാചട്ടത്തിൽ അണുവിട ഒത്തുതീർപ്പിന് തയാറല്ല. അവിശ്വാസ നോട്ടീസ് കിട്ടിയാൽ 50 പേരുടെ പിന്തുണയുണ്ടെന്ന് സഭയിൽ സ്പീക്കർ തലയെണ്ണി ഉറപ്പാക്കണമെന്നാണ് ചട്ടം. അതാണ് സ്പീക്കർ മഹാജൻ ആവശ്യപ്പെടുന്നത്. എന്നാൽ, എല്ലാവരും നോട്ടീസ് കൊടുത്തിട്ടില്ലേ? അപ്പോൾ 50 ൽ കൂടുതലില്ലേ എന്നാണ് ചിലരുടെ ചോദ്യം. കാര്യമറിയാത്ത ചില മാധ്യമ പ്രവർത്തകരും ഈ ചോദ്യമാവർത്തിക്കുന്നു. എന്നാൽ പിന്നെ, അവിശ്വാസ പ്രമേയം തോൽക്കുമെന്നുറപ്പാണല്ലോ? പിന്നെന്തിന് ചർച്ച ചെയ്യണം എന്നാണ് മറു ന്യായം ഉയരുന്നത്. അതിന് മറുപടി പറയാനും സാധിക്കുന്നില്ല.

സ്പീക്കർ ചട്ടം വിട്ടു നീങ്ങില്ല. സഭാ നടപടികൾ ഈ സമ്മേളനത്തിൽ നടന്നേക്കില്ല. എന്നാൽ വരും ദിവസങ്ങളിൽ പ്രതിപക്ഷം തുറന്നു കാട്ടപ്പെടും. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളുമാണ് ഈ സർക്കാർ വിരുദ്ധ, ജന – ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കും പിന്നിലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.